യസംബോധനം ; മേഘനാദത്തിനു ചേൎന്ന നൃത്തം ചെയ്യുന്നവൻ എന്നൎത്ഥം, ഇതു മയിലിന്റേ സംജഞയൂമാണു ; ശിഖാവളശ്ശിഖീകേകീമേഘനാളാനുലാസ്യപി" എന്നു അമരം .
“ | നാനാവൎണ്ണുപ്രകടിതചമൽകരമാം വേഷമോടേ
സേനവൃന്ദം പെരുവഴി പകൎന്നീടവേ പാൎത്തു കണ്ടാൽ| ശൌനാസീരം സപദി നഭസശ്ചാപമിങ്ങാപതിച്ചോ? ജാനമ്യേവം ജനമനമതിൽ ജാതമാകം വിതൎക്കം|| |
” |
ചുവന്നകുപ്പായവൂം, വെളുത്ത വാറുകളും, കറുപ്പു കലൎന്ന കാൽചട്ടയൂം മറ്റും കൊണ്ടൂ ചിത്രവൎണ്ണമൂളള പട്ടാളക്കാർ തെരുവൂകളൂടേ മുക്കിൽ വളഞ്ഞു വിലങ്ങുന്നതു കണ്ടാൽ; ശൗെനാസീരം , പാപം , ഇന്ദ്രചാപം ; നഭസ : , ആകാശത്തു നിന്നും : സപദി ഇങ്ങാപതിച്ചോ , ഭൂമിയിലേയ്ക്കു ഇറങ്ങിവന്നുവോ ; ഏവം , എന്നു ; ജനമനമതിൽ ജാതമാകം വിതൎക്കം , ജനങ്ങൾക്കു സംശയം തോന്നും ; ജാനാമി , എന്നു ഞാൻ ഉൽപ്രക്ഷിക്കുന്നു . സ്വഭാവോക്തിക്കും ഉൽ- പ്രേക്ഷയ്ക്കും കൂടി സംസൃഷ്ടി,
“ | നേരേ കോട്ടയ്ക്കരികുവഴിയായ് പോയി നീയങ്ങു പൂൎവ-
ദ്വാരേണ ദ്രാക പുരമതിനകം പൂക്കു പൂരിച്ച ഭക്ത്യാ| പാരേവാഗ്വൎത്തിനമുദധിജാധിഷ്ഠിതോരസ്സഥലം പാ- രിരേഴിന്നും പരിവൃഢമൂപാസിക്ക പാഥോജനാഭം|| |
” |
ഇങ്ങനേ ഹ. ശ്ലോകം കൊണ്ടു നഗരവൎണ്ണന ചെയ്തിട്ടു അവിടേ ആദ്യമേ ശ്രീപത്മനാഭനേ വന്ദിക്കാനുപദേശിക്കുന്നു . പുൎവ്വദ്വാരേണ, കിഴക്കേ കോട്ട- വാതിൽവഴിയേ; ഇതു ശിഷ്ടാചാരാനുരോധേന ചെയ്ത ഉപദേശമാകുന്നു. പാരേവാഗ്വൎത്തിനം , വാക്കുകൾക്കു് അവിഷയമായ ഉമധിജാധിഷ്ഠി- തോരസ്സഥലം, ലക്ഷ്മി മാറിടത്തിലുളളവൻ.
“ | കാരാഗാരാകലിതസുരനാം ദൈത്യനേ നിഗ്രഹിക്കാൻ
ഘോരാകാരാധികഭയദനായ പാരിലാത്താവതാരം| പാരാവാരാദുരുതരരവം ഭക്തലോകാനുകമ്പാ- പൂരാധാരായിതഹൃദയമാരാധയാരാന്നൃസിംഹം|| |
” |
.