ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ ഭഗവദ്ദൂതു്


സാത്യകി- (പ്രവേശിച്ചിട്ടു ഭഗവാനോടു) ഭീഷ്മരും ദ്രോണരും ഇവിടുത്തെ കാണ്മാൻ വരുന്നുണ്ടു് ഭഗ- ഹേ. അതുവ്വോ! യോഗ്യരായ അവരെ ഞാൻ അവർ ഇരിക്കുന്ന സ്ഥലത്തു ചെന്നു കാണേണ്ടതായിരുന്നു. അത്ര വിചാരിച്ചില്ല. പ്രായാധിക്യവും മറ്റും വിചാരിച്ചാൽ ഇങ്ങോട്ടു വന്നു കാണുന്നതു് ഒട്ടും ഭംഗിയല്ല. ആട്ടെ. ഏതെങ്കിലും അങ്ങോട്ടു ചെന്നു് എതിരേറ്റു കൊണ്ടു പോരിക തന്നെ. പോവുക. (എന്നെല്ലാവരും പോയി) നാലാമങ്കം കഴിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/88&oldid=202590" എന്ന താളിൽനിന്ന് ശേഖരിച്ചത്