ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ എന്നോമനത്തങ്കമാടുത്തു. നിദ്രാ- വിമുക്തയാകാതെ ശയിച്ചിടുമ്പോൾ എമ്മട്ടു ഞാൻ സ്വാഗതമോതുങ്ങി- യ്ക്കംഭജനീവല്ലഭ ചിത്രഭാനാ എമ്മട്ടു ഞാൻ സ്വാഗതമോതിടാതെ നില്ക്കേണ്ടു, ഹാ, വ്യമണിത്തിടമ്പേ മിത്രങ്ങളാകും കവി കാമുകന്മാർ പരസ്പരം സ്പർദ്ധകളാകയാേനാ? മാപ്പേകുക സ്വാർത്ഥപരന്നു. സാധ്വീ- കൂലോത്തമ, പത്മിനി, സന്ധ്യയാക ആസന്നചണ്ഡാംശുവിയോഗദുഃഖം നാൾതോറുമേ നീയറിയുന്നതല്ലോ തെങ്ങിൻ കുരുത്തോല പണിഞ്ഞിടുന്ന മാർത്തട്ടു ചെമ്പൂട്ടാളി ചിന്നുമാറായ കിഴക്കു നോക്കി പ്രലപിച്ചീടുന്നു പുറത്തു പച്ചക്കിളിയൊന്നു തുഷ്ട്യാ. പ്രാരബ്ധം വാസനാടകത്തി- ലപ്പക്ഷി പാടുന്നൊരു നാന്ദിഗീതം സൽ പേമഗാനാമൃതപൂർണ്ണമെന്റെ നിശയ്ക്കു ചേരും, ഭരതോക്തിയായീ. വിദൂരയാത്രയ്ക്കനിവാര്യകാര്യ നിയുക്തനാം ഞാനിനിയെന്നു കാണു ഈ സൂപഭാതം, നവകുങ്കുമച്ചാ- ർത്തിണക്കുമീ ലോകമനോജ്ഞചിത്രം ജഗത്തിലെല്ലാടവുമുണ്ടുഷസ്സ മനോഹരം താൻ ചില നാളിലെങ്ങും എന്നാലുമെന്തൊന്നിഹ കാണ്മതീ നാം മനോമണൽപ്പണമെന്നിലെന്യ തുർക്ക വസന്തപ്തനൊരിക്കലീ ഞാൻ വിനിദ്രനായി രാത്രി കഴിച്ചശേഷം, വീക്ഷിച്ച സുര്യാദ്യചിത്രമൊന്നു മായാതെ നിൽപ്പു സ്മൃതഭിത്തിയനേൽ