ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേഹം ഗമിയ്ക്കട്ടെ മനസ്സു നിലപ- തീ മഞ്ഞജാകേന്ദ്രമുഖത്തിലല്ലോ തേജസ്സ് ചന്ദ്രകലണച്ചിടാതെ പോകുന്നതോ, പൗർണ്ണമിനാളിലർക്കൻ പോകട്ടെ ഞാൻ നീണ്ടുകിടന്നിടുന്നു- ണ്ടാദ്യന്തഹീനം, മ കർമ്മജന്യം കർത്തവ്യ പന്ഥാ വതിലുന്നിവെച്ച കാലിന്നു വിശ്രാന്തിയൊരിടമുണ്ടോ? പ്രച്ഛന്നരഗഹ്വരങ്ങളായാലും കാടാക്കണാരേടം, പ്രിയേ, സ്വച്ഛന്ദം വിഹരിച്ചിടും ഫണികളാ- ലന്യസ്ഥലം ഭീതിയും ഇച്ഛയ്ക്കൊത്തു നടക്കുവാനുമരുതാ- ത്തീർഗ്ഗമദ്ധാവിലെൻ- സ്വച്ഛശ്രീജിതശർവ്വരീശവദനേ, തുകീടു നീ സുസ്മിതം (കവനകൗമുദി പുസ്തകം 4 ലക്കം 9 10 തലകൾ. 19