ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9. തുടർന്നുള്ള നാലു വരികൾ. പ്ര. പാ. ഭേ:

'കർമ്മത്തിലധികാരി ജനങ്ങൾക്ക്
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം
ജ്ഞാനത്തിന്നധികാരിജനങ്ങൾക്ക്
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലൊ'.

10. പ്ര. പാ. ഭേ: 'ചുഴുന്നീടുന്ന'
11. പ്ര. പാ. ഭേ: 'മുക്തി വരുത്തുവാൻ'
12. പ്ര. പാ. ഭേ: ജ്യോതിസ്വരൂപമായ്
13. പ്ര. പാ. ഭേ: 'ഒന്നിനും'
14. പ്ര. പാ. ഭേ: 'ഒന്നെന്നുള്ളിലുറയ്ക്കും ജനങ്ങൾക്ക്'
15. പ്ര. പാ. ഭേ: 'ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്
16. പ്ര. പാ. ഭേ: (1) ഒന്നിലുമുറയ്ക്കാത്ത ജനങ്ങൾക്ക്

(2) ഒന്നിലുമറിയാത്ത ജനങ്ങൾക്ക്

17. പ്ര. പാ. ഭേ:

ഒന്നുപോലെയൊന്നില്ലാതെകണ്ടതിൽ
ഒന്നായുള്ളൊരു ജീവസ്വരൂപമായ്

18. പ്ര. പാ. ഭേ:

ഒന്നിലുമൊരുബന്ധമില്ലാതെയായ്
നിന്നവൻതന്നെ വിശ്വം ചമച്ചുപോൽ

19. പ്ര. പാ. ഭേ: വിശ്വമന്നേരത്ത്
20. പ്ര. പാ. ഭേ: ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
21. 'പാപ'കളും' എന്നേ കൈയെഴുത്തുപ്രതിയിലുള്ളു. 'പാപകർമ്മങ്ങളും' എന്നു
പുരിപ്പിച്ചിരിക്കുന്നു.
22. മൂന്ന് എന്നത് '3' എന്ന് അക്കത്തിലാണെഴുതിയിരിക്കുന്നത്.
23. '3' എന്ന് അക്കത്തിലാണ് കൈയെഴുത്തു പ്രതിയിൽ
24. പ്ര. പാ. ഭേ: (1) ഒന്നിരുമ്പിനാൽ ഭേദമത്രേയുള്ളു.

(2) ഒന്നിരുമ്പുകൊണ്ടെന്നത്രെ ഭേദങ്ങൾ

25. പ്ര. പാ. ഭേ:

(1) ഭുവനങ്ങളെ സ്യഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
(2) ഭുവനങ്ങളെ സൃഷ്ടിച്ചിരിക്കവേ
ദിവരാത്രം കഴിവോളമെന്നല്ലൊ.

26. പ്ര. പാ. ഭേ: 'ദിക്പാലന്മാരുമവ്വണമോരോരോ'
27. പ്ര. പാ. ഭേ: 'പുക്കും പുറപ്പെട്ടും'
28. പ്ര. പാ. ഭേ: 'ജീവൻ പോയ്
29. പ്ര. പാ. ഭേ: 'പിറന്നിട്ടു'
30. ഈ ഈരടി ചില പ്രസിദ്ധീകൃതപാഠങ്ങളിലില്ല.
31. പ്ര. പാ. ഭേ: 'മേൽപോട്ടു'
32. പ്ര. പാ. ഭേ: 'സ്വർഗ്ഗത്തിങ്കലിരുന്നുരമിച്ചുടൻ'
33. പ്ര. പാ. ഭേ: 'സുഖിച്ചങ്ങനെ പോയിടും കാലവും'
34. പ്ര. പാ. ഭേ: 'പരിപാകമൊരെളേളാളമില്ലവർ'
35. 'സൽക്കർമ്മംകൊണ്ടു...... നരകങ്ങളിൽ വെവ്വെറെ വീഴുന്നു' എന്ന ഭാഗത്തിനു
കാണുന്ന മറ്റൊരു പ്രസിദ്ധീകൃതപാഠം:

'സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ

121

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/123&oldid=201798" എന്ന താളിൽനിന്ന് ശേഖരിച്ചത്