ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
'ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും' എന്നൊരു പാഠഭേദവുമുണ്ട്. | |
109. | പ്ര. പാ. ഭേ: 'ഭാരതഖണ്ഡത്തിന്റെ വലിപ്പവും' |
110. | 'അതിൽവന്നു' എന്ന് ആദ്യമെഴുതിയിരുന്നത്. 'ഇതിൽ വന്നു' എന്നു തിരുത്തിയി രിക്കുന്നു 'അതിൽ വന്നു' എന്നു പ്ര. പാ. ഭേ. |
111. | 'ഇനിയുള്ള.... മെലിൽ വരാ എന്നും' -ഈ വരികൾ പ്രസിദ്ധീകൃതപാഠങ്ങളിൽ സ്ഥാനം മാറിക്കാണുന്നു. ചില പാഠങ്ങളിൽ ഈ സ്ഥാനത്തുകാണുന്ന വരികൾ: 'ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ |
112 | പ്ര. പാ. ഭേ: |
1) | പോയ് വഴി പോയികാലം കളയാതെ |
2) | എന്തിനുവൃഥാകാലം കളയുന്നു |
113. | പ്ര. പാ. ഭേ: വൈകുണ്ഠത്തിനു പൊയ്ക്കൊൾവിനെല്ലാരും |
114. | പ്ര. പാ. ഭേ: 'കൂടിയല്ലാപിറക്കുന്ന നേരത്തും' |
115. | പ്ര. പാ. ഭേ: 'അർത്ഥത്തിന്നുകൊതിക്കുന്നതെന്തു നാം' |
116. | ഭവനങ്ങളും ...... ഭൂതന്നെ' പ്ര. പാ. ഭേ: 'ഭുവനത്തിലെ ഭൂതികളൊക്കെയും |
117. | പ്ര. പാ. ഭേ: 'വിശ്വനാഥൻ പിതാവു നമുക്കെല്ലാം' |
118. | പ്ര. പാ. ഭേ: 'ഭക്ഷിച്ചീടുക തന്നെ പണിയുള്ളു'. |
119. | സക്തികൂടാതെ ... കഴിവൊളമിവ്വണ്ണം പ്ര. പാ. ഭേ: |
120. | ‘മൊഹംതീർന്നു...... നടക്കണം' - ഈ വരികൾ ചില പാഠങ്ങളിലില്ല. പി. സോമ ന്റെ വ്യാഖ്യാനത്തിൽ ആറുവരികൾക്കുശേഷം 'മോഹം തീർന്നു മനസ്സുലയി ക്കുമ്പോൾ സോഹമെന്നിട കൂടുന്നു ജീവനും' |
121. | ഈ ഈരടിയിൽ ഹരിഷാശ്രു, വരിഷാദികൾ എന്നു സ്വരയോഗം ചെയ്തു ചൊല്ലുന്നതാണ് വൃത്തഭദ്രം. പ്ര. പാ. ഭേ: |
1) | ഹരിഷാശ്രുപരിപ്ലുതനായിട്ടു പരുഷാദികളൊക്കെ സഹിച്ചുടൻ |
2) | ഹർഷാശ്രുവിൽ പരിപ്ലുതനായിട്ടു പരുഷാദികളൊക്കെ സഹിച്ചുടൻ |
126