ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-13-


                                                 ആചാര്യൻ 
                                         ആശ്രമദേവതാവിലാപം         
                                                    എന്ന
                                           രണ്ടാം   ഉച്ഛ്വാസം .
                        _______


                            വിമലമൊളികളായുയർന്നു ,   ലോക -                 
                            ഭ്രമമഖിലം    കളയുന്ന    ദൈവതങ്ങൾ ,                1
                            അമൃതരുചിസമാനശീർഷമാർന്നോ - 
                            രമിതമണിഞ്ഞിഹ'ശാരദാദ്രി'യിങ്കൽ.
                            ജവമമലപുരോചനേക്ഷണം    താൻ
                            കവിതരചിക്കുമിടെക്കെനിക്കുമാർന്നോ?              
                            അവരിവിടെ   'ബയസ്കദർശനം'  പോ- 
                            ലിവനുടെദൃഷ്ടിപഥത്തിലെത്തിടുന്നു!                       2

____________________________________________________ ടിപ്പണം ;_____ 1 . ഒളികൾ=തേജസ്സുകൾ.ലോകഭ്ര മം=മനുഷ്യരുടെ തെറ്റിധാരണ. ദൈവതം=ദേവത. അമൃതരുചിസമാനശീർഷം = ചന്ദ്രസദൃശമായ ശിരസ്സ് . അ മിതം =കണക്കല്ലാതെ . ശാരദാദ്രി = വർക്കല. ഭ്രതാഞ്ജനാ ദികളിൽ കൂടി ദേവതകളെ തേജസ്വരൂപമായാണു ദ൪ശി ക്കാറ് . എന്നു മാത്രമല്ല ശിരസ്സ് ചന്ദ്രസദൃശമായി ചൈ തന്യമൂർത്തികളെ കാണുകയും ചെയ്യും എന്നുതന്നെയല്ല ദേവതകളുടെ ചിത്രീകൃതമായ ശിരസ്സുകളിൽ രശ്മിമണ്ഡ ലം കാണാറുണ്ടല്ലൊ.

     2.       ജവം    =     വേഗത്തിൽ.     അമലപുരോചനേക്ഷ

ണം = പരിശുദ്ധമായ പുരോചന്റെ ഈക്ഷണം. അ

വ൪ = ദേവതകൾ. ബയസ്കദർശനം = ബയസ്കോപ്പിലെ കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aacharyan_part-1_1934.pdf/21&oldid=208852" എന്ന താളിൽനിന്ന് ശേഖരിച്ചത്