കൾതോറും മമഴ്ത്തിന വിമലമണിദ്യുതികൊണ്ടും ജഗസ്രിതയത്തിലിരിക്കാതരുതാഞ്ഞു കിഴിഞ്ഞടിപ്പെട്ടപവൃതിദേവിഡിനഭുവനകടാഹദാമസ്തിപോലെ നിരവധിപോന്നുവളനൊരു മദജലധാരാവശംകൊണ്ടുമഹീതലമോക്കെ വഴക്കുപ്പിടിച്ചുനടക്കരുതാത്ത വഴിക്കു ചമച്ചുഝലൻഝനെന്നും വരച്ചങ്ങലയോളിതിങ്ങിമുഴുങ്ങിന മണിനിക്ക്വണിതം കോണ്ടലകോക്കോനടുക്കി മിടുക്കുകലന്ന ഭടപ്രവലരനം തടുക്കരുതാത്തകൊടുപന്നി അന്നു മദംദ്രവപാനമദന്ധത പൂണ്ടൂമുരണ്ടു മുരണ്ടിരുൾ്കൊക്കെ വെരിണ്ടുവെരിണ്ടു ഗിരിപ്രവരം (പ്രതി) പാഞ്ഞുതിരിഞ്ഞു മനശ്ശിലതൻ പൊടിചാരു പിരണ്ടതിശുംതകംഭസമുന്നതിഗംഭീരാകൃതി കാഭീന്ദ്രം വലി ! കുഹപനഭാഗേ. 2. ഭീമനും ബകനും തമ്മിലുള്ള യുദ്ധത്തിൽനിന്ന്- "മുഷ്കേറിടിന പവന് ജബകകൃത കടരണ കലവികൾ പറയാവൊന്നോ? മുക്തസങ്കമിതുരുതരശിലമുടൽ പൊടിപെടാ മുഹുരുടനേകുന്നു: മുക്കിചോരയിലേതു മുഴുവനുമുപചിതരഭസമിതിചോടുന്നൂ: മുഖ്യസംഭവംമിടിരവപടുതരമുടൻനിരുവരുമലർറീടുന്നു. "
ഇത് ഒരു പ്രത്യേകരീതിയിലുള്ള ഗദ്യമാണ്. വലിയത്തിലെ"ആലാലം മമ മതകളപരഭ്രത നിലവിളിനണവികളിലതലീടുന്നു. ; കടലേകന്നിതു മസാകരബനദവ മരുതരുകരിപൊരി പെരുകീടുന്നു.ഇത്യാഭി ഗദ്യവും ഇതേ മാതിരിയിൽത്തന്നെയാണ് രചിക്കപെട്ടിട്ടുള്ളത്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.