ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
നാകാധീശായുധംകൊണ്ടിനിയ കൊടിമരം നാട്ടീ നർഷോൽസവാർത്ഥീ കൂകകും കേകാമണിക്കൊമ്പുകൾ നിവിരെ വിളി- പ്പിച്ചി വിശ്വം മുഴക്കി- ച്ചാകണ്ഠം തൂകകിനാൻ വന്നുദകഹവിരസൌ ഹന്ത! പർജ്ജന്യദേവൻ." ഈ ശ്ലോകം സ്മരിക്കുമ്പോഴെല്ലാം എന്റെ ഹൃദയം അനിവർചനീയമായ ആനന്ദസാഗരത്തിൽ ആറആടുന്നതിന് അതിരുമില്ല,എതിരുമില്ല. നായികയുടെ വിരഹതാപത്തിനുള്ള പ്രതിവിധികൾ - കർപ്പൂരപ്പൊടിയും കനത്തകദളു- ത്തണ്ടും മൃണാളങ്ങളും കല്പിച്ചീടിന പുഷ്പതല്പവുമര- ക്കാമ്പൽ പ്രസൂനങ്ങളും ഉൽഫുല്ലാംബുരുഹുങ്ങളും മലയജ- ച്ചാറും മലർപ്പന്തലും മുല്പാടീടെഴുമാർത്തനാദവുമഹോ! കോലാഹലം മന്ദീരേ ." (8)
'ചിത്തജ്ഞേ ചിത്രലേഖേ, വിരയേ വരിക നീ
മല്ലികേ വിയു മെല്ലെ; കസ്തൂ രീമാലികേ വാ, തളി തളി കളഭച്ചാറു
ച്ചാറു ചാലിച്ചു മേന്മേൽ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.