ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബലാബ്ലി നീ സാധുവദീനസത്വൻ
സമൃദ്ധിമാൻ ദുർവ്വിഷഹോഗ്രവീര്യൻ
വരുന്നതും ഹന്ത, കഴിഞ്ഞതും നീ-
യൊരുത്തനിൽ ചേർന്നതാ
യൊരുത്തനിൽ ചേർന്നതഹീനകീർത്തേ! 9


നീയുത്തമൻ സർവചരാചരങ്ങളും
സൂര്യൻ കണക്കം ശൂ വിരിച്ചു കാട്ടുവോൻ
സ്വയം രവിക്കും പ്രഭ സംഹരിപ്പവൻ
നീയന്തകൻ സർവ്വമയൻ ധ്രുവാദ്ധ് റുവൻ. 20


ദിവാകരൻ കപിതനെരിച്ചിടും വിധം
ഭവാൻ ജഗത്തനലനിപൻ ദഹിപ്പവൻ
ഭയങ്കരൻ പ്രളയമഹാഗ്നിപോലുയ-
ർന്നയത്നമേ യുഗപരിവൃത്തിനാശകൻ. 21


ഖഗേശനെശ്ശരണമണഞ്ഞു ഞങ്ങളീ-
മഹോജ്വലാജ്വലനസമാനശക്തിയെ
തടിൽപ്രഭപ്രഭയിലിരുട്ടൊഴിച്ചു വാ-
നടഞ്ഞെഴും ഗരു‍ഡപതംഗരാജനെ. 22


പരാപരൻ വരദനജയ്യാവീര്യനാ-
യൊരാ ബ്‌ഭവാൻ വിതറിവിടും മഹസ്സിനാൽ
ജഗത്തടച്ചഹഹ തപിച്ചു കാക്കണേ!
ജഗൽപ്രഭോ കനകരുചേ, സുരേന്ദ്രരേ. 23

ഭയത്തൊടും നഭസി വിമാനചാരിമാർ
മയങ്ങിനാൻ പ്രഭയിലൊഴിഞ്ഞിടുന്നിതാ
ദയാലുവാം മുനിവരകഷപന്ന്യു നീ-
യയി പ്രഭോ, പുകഴിന പുത്രനല്ലയോ? 24

ചൊടിക്കൊലാ സകലഗുണത്തിനും ഗുണ-
പ്പടിക്കു നീ കനിയുക നാഥാ, ഞങ്ങളിൽ
ഇടിക്കെടിതിർദ്ധ്വനിയിൽ നഭോദിഗിന്ദ്രനാ-
ടൊടിക്ഷണംധരണി നടുങ്ങിടുന്നുതേ. 25

വിറച്ചിടുന്നിതു ബത ഞങ്ങൾ പിന്നെയും
കുറച്ചുകൊൾകുടനനലോഗ്രവിഗ്രഹം
പരിസ്ഫുരൽ കുപിതകൃതാന്തരൗദ്രമീ-
യൊരുപ്പുരുദ്യുതിയിൽ മനം വിറയ്ക്കുമേ. 26

കനിഞ്ഞുകൊൾകയി ഖഗ, വന്നിരിക്കുമീ-
ജ്ജനങ്ങളിൽ സുഖമരുളീടവേണമേ;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/104&oldid=156430" എന്ന താളിൽനിന്ന് ശേഖരിച്ചത്