ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവൻ മൂലം ശത്രുഭയം ഭ്രതബാധയുമില്ലി 5
അവന്നിത്തിന്നിരിപ്രൃപതു പറ വെച്ചുള്ള ചോറുമേ
രണ്ടു പോത്തും കൊണ്ടുചെല്ലുമാള പതിവു കപ്പമാം 6
ഓരോരോ മനുഷ്യരേകേണം ചോറീവ്വണ്ണം ദിംനപ്രതി
പല വർഷങ്ങൾ ചെന്നാലീ നിലയ്ക്കൂഴം വരും നൃണാം. 7
അതു തെറ്റിക്കുവാനായിട്ടിതിലാരുദ്യമുക്കുമോ
ഭാര്യാപിത്രാന്വിതം തിന്നുമവരെ ദുഷരാക്ഷസൻ. 8
വേത്രകീയഗ്രഹം വാഴും രാജാവോ നോക്കിടാ നയം
ഉപായവുമെടുപ്പീലീ വിപത്തിൽ ജളനാമവൻ. 9
ശാശ്വതനാമയം നാട്ടിലീജ്ജനം നേടിടുംവിധം
ബലം കെട്ടുകുരാജാവിൻ സ്ഥലത്തിൽ പാർക്കുമിജ്ജനം 10
ഇതും സഹിച്ചു വാണിടുന്നതു കാലപ്പിഴപ്പിനാൽ.
ആർക്കുവാൻ വിപ്രശാസ്യന്മാരാർക്കുള്ളോ, രിഷ്ടചാരികൾ, 11
ഗുണം കാണുന്നിടം കൂടുമിവർ പക്ഷികൾ പോലവേ.
മുന്നം നൃപനെ നേടേണം പിന്നെബ് ഭാര്യധനങ്ങളെ 12
ഇതു മുന്നും നേടി വേണം ജ്ഞാദിപുത്രാദി രക്ഷണം.
വിപരീതത്തിലായ്പോയി നേട്ടമീ മൂന്നിലും മമ 13
അതിനാലിപ്പോഴീയാപത്തതിൽ കേഴുന്നിതിജ്ജനം.
നമുക്കായ്വന്നിതീയൂഴമിന്നീക്കുലവിനാശം 14
ചോറും പിന്നെയൊരാളെയും കപ്പമായ് ഞാൻ കൊടുക്കണം
വിലയ്ക്കൊരാളെ വാങ്ങിടാനെനിക്കു മുതലില്ലിഹ 15
സുഹൃജ്ജനത്തെ നൽകാനോ ശക്തനാകുന്നതില്ല ഞാൻ.
വഴിയില്ലാശരനിൽനിന്നൊഴുവാനീപ്പോഴൊന്നുമേ 16
വൻ കലക്കം പെടും ഘോരസങ്കടക്കലാണ്ടു ഞാൻ
എല്ലാ സ്വജനവും ചേർന്നു ചെല്ലുവേനാശരാന്തികേ 17
അല്ലലാം ഞങ്ങളെയെല്ലാം കൊല്ലുമാക്ഷുദ്രരാക്ഷസൻ.
<poem>


                           ===161. ഭീമബകവധാംഗീകാരം.===
തന്റെ മക്കളിലൊരാളെ ബകന്റെ അടുക്കലേക്കാമെന്ന് കുന്തി പറയുന്നു. അരഥിതിയുടെ മരണത്തിനിടവരുത്തുന്നത് മഹാപാപമായകയാൽ താനൊരിക്കലും അതിനനുവദിക്കുകയില്ലെന്ന് ബ്രാഹ്മണൻ അതിനെയെതിർക്കുന്നു. മകൻ മരിക്കയല്ല ബകനെ കൊല്ലുകയാണുണ്ടാവുക എന്ന കുന്തി പറഞ്ഞതിനാൽ മനസ്സില്ലാമനസ്സോടെ ബ്രാഹ്മണൻ അതു സമ്മതിക്കുന്നു.
<poem>

കുന്തി പറഞ്ഞു

വിഷാദിക്കായ്ക്കായീബ് ഭീതി വിചാരിച്ചങ്ങു ലേശവും
ആരാരാക്ഷസങ്കൽ നിന്നട്ടങ്ങൊഴിവാൻ വഴി കണ്ടു ഞാൻ 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/462&oldid=156809" എന്ന താളിൽനിന്ന് ശേഖരിച്ചത്