ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മയദർനപവ്വം
വസിഷുനിൽ ശങ്കപൂണ്ടുപോലും ദേവീയരുന്ധതി
ഹിതപ്രിയരതൻ ശൂദ്ധഭാവനാണെന്നിരിക്കിലും 28
സപ്തഷിമദ്ധ്യേ മുനിയെയമാനിച്ചിതാവൾ
ആത്തെററുകൊണ്ടിവളോ ധൂമാരുണനിറത്തിലായ്. 29
ലക്ഷ്യാലക്ഷ്യപ്രായമഴകററു കണ്മൂ നിമിത്തമായ്.
അപത്യമൂലമായ് വന്നേരെന്നെ നീയുമതതേവിധം 30
ഇഷ്ടനാകിലുമിന്നേരം കാണ്മതുണ്ടപ്രകാരമേ
ഭാര്യയെന്നോർത്തു പുരുഷൻ വിശ്വസിക്കില്ലൊരിക്കലും 31
ഭർത്തൃകാര്യം നിനയ്ക്കില്ലാ പുത്രനുണ്ടാകിലംഗന.
വൈശമ്പായനൻ പറഞ്ഞു
പിന്നീടായവനെപ്പുത്രർ ചെന്നു സേവിച്ചിതേവരും; 32
മക്കളെല്ലാവരെയുമങ്ങാശ്വസിപ്പിച്ചിതായവൻ.

46.വരപ്രദാനം


അഗ്നിയുടെ വഗ് ദനവും ജരിതയുടെ ധർമ്മനിഷ്ഠയും മക്കളുടെ
വീർയ്യവും അറിയാമായിരുന്നതുകൊണ്ടാണ് കാടിനു തീപിടിച്ച സമയ
ത്തുതാൻ അവിടെ എത്താഞ്ഞതെന്നു പറഞ്ഞു് മന്ദപാലൻ ഭാര്യപുത്ര
ന്മാരെ സമാധാനപ്പെടുത്തുന്നു.ഇന്ദ്രൻ ദേവന്മാടരോടുകുടി കൃഷ്ണാർജ്ജുനന്മാ
ടെ ചെന്നു കണ്ടു്,വേണ്ട വരം ചോദിക്കാൻ പറയുന്നു.അർജ്ജുനനോടു
നിത്യസൗഹാർദ്ദമാണു തനിക്കു വേമ്ടതെന്നു.കൃഷ്ണൻ അറിയിക്കുന്നു.എല്ലാ
ത്തരം ആയുധവിധ്യയിലുള്ള പാണ്ഡിത്യം കിട്ടിയാൽക്കൊള്ളാമെന്നു്
അർജ്ജുനൻ പ്രീർത്ഥിക്കുന്നു. ശിവനെ തപസ്സുകൊണ്ടു പ്രൂതനാക്കുന്ന
കാലലത്ത് അതെല്ലാം നല്ലാമെന്ന് ഇന്ദ്രൻ വാഗ്ദനംചെയ്യുന്നു.
മന് ദപാലൻ പരഞ്ഞു

നിങ്ങൾക്കു മോഷംകിട്ടാനായഗ്നിയോട്റിയിച്ചു ഞാൻ
പ്രതിജ്ഞചെയ്തിതവ്വണ്ണം മാഹത്മാവാം ഹുതാശനൻ. 1
അഗ്നിവാക്കും നിങ്ങളുടെ മാതാവിൻ ധർമ്മനിഷ്ഠയും
നിങ്ങൾക്കെഴും വീര്യവും കണ്ടപ്പോളെത്താത്തതാണു ഞാൻ.2
എന്നെപ്പറ്റി മനസ്സിങ്കൽ വിഷാദം വേണ്ട മക്കളെ!
മുനിജ്ഞനാം വഹ്നി സാക്ഷാൽ ബ്രഹ്മമെന്നറിവില്ലയോ? 3
വൈശാമ്പായനൻ പറഞ്ഞു
ഇത്ഥം മക്കൾക്കൊരാശ്വസം നല്കിബ് ഭാര്യയുമായ് ദ്വിജൻ
മന്ദപാലൻ വെറെയൊരു ദേശത്തേക്കു ഗമിച്ചുതേ. 4
ഭഗവാനഗ്നി തിഗ്മാംശു കത്തിക്കാളീട്ടു ഖാണ്ഡവം
ദഹിപ്പിച്ചൂ കൃഷ്ണസാഹ്യത്താലേ ലോകരഹിതത്തിനായ്. 5
മോദോവസാപ്രവാഹങ്ങൾ പാനം ചെയ്തിട്ടു പാവകൻ
പരമപ്രീതനായ് ച്ചെന്നിതർജ്ജുനൻതന്റെ നോർക്കുടൻ 6
അംബരത്തിങ്കൽ നിന്നപ്പോൾ വന്നു വാനോഗർണാന്വിതം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/661&oldid=156990" എന്ന താളിൽനിന്ന് ശേഖരിച്ചത്