ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭീമാർജ്ജുനൻമ്മാർ തുണയായീമട്ടിൽ നൃപരക്ഷണം. 32
ജരാസന്ധക്കയത്തിങ്കലല്ലൽച്ചെളിലാഴവേ
      
അരചമ്മാരെയാങ്ങുന്നു കയറ്റിക്കെണ്ടതില്ലയോ? 33
ഘോരമാം ഗീരിദുർഗ്ഗത്തിൽ കുടുങ്ങിക്കൊണ്ട ഞങ്ങളെ

മോചിപ്പിച്ചു ഭവാൻ കീർത്തിനേടി യാദവനന്ദന. 34
ഞങ്ങൾ ചെയ്യേണ്ടതെന്താജ്ഞാപീക്കുകി ദാസരോടഹാ
നൃപർക്കസാന്ധ്യമായാലും സിദ്ധമക്കാര്യമോർക്കണം

വൈശബായനൻ പറഞ്ഞു

ആശ്വസിപ്പിച്ചു ചൊന്നാനന്നവരോടു മുരാന്തകൻ. 35
ഇച്ചിപ്പിക്കുന്നു രാജസ്തയം ചെയ്യാനായി യുധിഷ്ടരൻ
ധർമ്മം ചെയ്തീടായിടുമമവനു പാർത്ഥിവത്വം നടത്തുവാൻ
നിങ്ങളെല്ലാരുമെത്തോർത്തു സഹായം ചെയ്തുകെള്ളുവാൻ.

ഉചനാനന്ദമുൾക്കെണ്ടാ നൃപസത്തമ 36

ആ വാക്കിനെ സ്വീകരിച്ചിട്ടാവെമന്നേറ്റിതേവരും. 37
ദാശഹർന്നായി രത്നങ്ങൾ കാഴ്ചവെച്ചു മഹീശ്വരൻ

ഞ്ഞെരുങ്ങി വാങ്ങി ഗോവിന്ദനവരിൽ കൃപകാരണം. 38
ജരാസന്ധന്റെ മകനാം സഹദേവൻ മഹാമതി

സാമാത്യഭ്യത്യനായ് പുരോഹിതപുരസ്സരം. 39
നാന രത്നങ്ങളർപ്പിച്ചു താണുകുബിട്ടുനിന്നവർ

സഹദേവൻ മർത്ത്യദേവ വാസുദേവന്റെ ദാസനായ്. 40
ഭയാർത്തനാമവന്നപ്പോളഭയം നൽകീ മാധവൻ
അവന്റെ കാഴ്ചദ്രവ്യങ്ങൾ കൈകെണ്ടു പരുഷോത്തമൻ.

അഭിഷേകംചെയ്തിതങ്ങുവെച്ചാ മാഗധപുത്രനെ 42
കണ്ണനും പാണ്ഡവപുത്രനും ചേർന്നേവം സൽക്കരിച്ചവൻ.

ശ്രീമാന മന്നവർ പുക്കാൻ ബാർഹദ്രഥപുരം നൃപ 43
പരമാപ്പുജ്യർ വാഴിച്ച ജരാസന്ധകുമാരൻമ്മാർ

കണ്ണനും പാണ്ഡവന്മാരോത്തതിശ്രീസമന്വിതൻ 44
രത്നജാലങ്ങൾ കൈക്കൊണ്ടു പോന്നൂ പുരുസോത്തമൻ

ഇപ്രസ്ഥത്തിലാപ്പാണ്ഡുപുത്രരോത്തെത്തിയച്യതൻ. 45
ധർമ്മനന്ദനെകണ്ടു നന്ദിയോടെവമോതിനാൽ

ഭാഗ്യ,മൂക്കേറിന ജരാസന്ധനെകൊന്നു മാരുതി. 46
തടഹ‌ഞ്ഞിട്ടാ നൃപരെയും വിട്ടയച്ചു നൃപോത്തമ‌‌‌‌‌!

ഭാഗ്യം കുശലമോടെത്തീ ഭീമസേനധനജ്ഞയൻ 47
വീണ്ടും സ്വന്തം പുരിക്കെത്തി കേടന്ന്യ ഭരത്ഷർഭ!

യുധിഷ്ടരൻ മാധവനെ യഥാർഹം സൽക്കരിച്ചുടൻ 48
ഭീമസേനാർജ്ജുനരെയും സന്തോഷത്താൽ തഴുകീടിനാൽ.

ജരാസന്ധൻ വീണശേഷം സോദരമ്മാർക്കളാൽ ജയം 49

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/731&oldid=157065" എന്ന താളിൽനിന്ന് ശേഖരിച്ചത്