താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/101

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-93-

                                        ഹരിഷാശ്രുപരിപ്ലുതനായിട്ട്
                                        പരുഷാദികളൊക്കെ സഹിച്ചുടൻ
                                        സജ്ജനങ്ങളെ കാണുന്ന നേരത്തു
                                        ലജ്ജകൂടാതെ വീണു നമിക്കണം
                                        ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
                                        മത്തനേപ്പോലെ നൃത്തം കുനിക്കേണം
                                        വിധിച്ചീടുന്നു ദേഹമൊരേടത്ത്
                                        കൊതിച്ചീടുന്നബ്രഹ്മത്തെ കണ്ടിട്ട് 
                                        കുതിച്ചിടുന്നു ജീവനുമപ്പോഴെ

എന്ന ജ്ഞാനപ്പാന ഭാഷാകോടതിയിൽ ഹാജരാക്കിയപ്പോൾ ഭക്തിയുണ്ടെങ്കിൽ വിഭക്തി വേണ്ടന്നു ഗുരുവായൂരപ്പൻ തന്നെ വിധി കല്പിച്ചു. ഭക്തിയും വിഭക്തിയും മേളിച്ചുണ്ടായ എഴുത്തച്ഛൻ പാട്ടുകൾക്കു കൈരളീ കുലഗുരു സ്ഥാനവും കല്പിച്ചുകൊടുത്തു.ഇത്ര ഉദാരശീലയായ കൈരളിയെ പലരും പലവിധത്തിൽ പാടിപ്പുകൾത്തുന്നുവെങ്കിൽ അതിലെന്തത്ഭുതമാണുള്ളത്! പാടത്തു പണി യെടുക്കു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)