താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/138

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-130-

മറ്റും പലപല വികൃതികൾ കാട്ടിക്കൊണ്ടു നടക്കുന്ന കടൽ വൎണ്ണംകോലിയ കണ്ണനെ പുകൾത്തിക്കൊണ്ടു പാണർ ബലിയുഴി യുവാൻ ഒരുങ്ങിയപ്പോൾ ഇനി ഇരുന്നാൽ പറ്റില്ലെന്നു തീൎച്ചയാക്കി കൈരളിയുടെ കൈപിടിച്ചു ഗാനകാല താളം പിടിക്കുവാൻ ഒരുമ്പെട്ടു.

       അംഗന-മണി-യാ-യ-സുഭ-ദ്ര-യേ
       മംഗ-ല്യം-ചെ-യ്ത-ഘോ-ഷം-പറ-വാ-നായ്
       അംഗജവൈരിതന്മകനാകിയ
       ഐങ്കരനെയമ്പോടു വന്ദിക്കുന്നേൻ,

എന്നു സുഭദ്രാഹരണം മുതലായ ബ്രാഹ്മണിപ്പാട്ടുകൾ താളവ്യവസ്ഥ യോടുകൂടാതെ സ്വരപ്രധാനമായ സാമഗാനരീതിയിലാണു ചൊല്ലി വരുന്നതെങ്കിലും പാട്ടുകളുടെ മേൽ വിവരിച്ച ആരംഭദശയിൽ അതിനെ ഉൾപ്പെടുത്തുവാൻ ആലോചിചിട്ടുവേണം ആ രീതിയുടെ ആവിൎഭാവകാലം അറിയാത്തതുകൊണ്ടും അതിലെ ഭാഷയ്ക്കു പഴക്കം പോരായ്കകൊണ്ടും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)