ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക

   ഇട്ടാല് ഞാ൯  സമ്മതിക്കാ"മെന്നു പറഞ്ഞു.' അപ്പോള്  ഭട്ടേതിരി  "നഹ്യസാരം  പയോജനി" എന്നു വിപരീതമായി  ഒരു  പേരുക്രടി  ഉണ്ടാക്കി.ഇതുകേട്ടപ്പോൾ‍‍‍ വേറൊരു ജേഷ്ട്യ്൯  "ഐ! ഇതു രണ്ടുംക്രടി ഒരു ശ്ളോകാര്ദ്ധംപോലെയിരിക്കുന്നു.            എന്നാള് പട്ടേരി! ഈ സംഖ്യയുടെ പേരായിട്ടുതന്നെ ഇതൊരു ശ്ളോകമാക്കരുതേ" എന്നായി. അപ്പോള്  മറ്റൊതു മാറ്റ്യാ൯ "എന്നാള്  അതും ഒരു പാദം ക്രസംഖ്യയേയും,  മറ്റോതു വിപരീതസംഖ്യയേയും കാണിക്കന്ന രണ്ടു പേരുകളായിരിക്കണം; അര്ത്ഥവും  പ്രക്യത്തിന്നു  യോജിച്ചതായിരിക്കേണമെന്നു പറയേണ്ടല്ലൊ” എന്നായി. അപ്പോള്  ഭട്ടതരി “നിജാല് കുടിരാല് സായാഹ്നെ നഷ്ടാര്ത്ഥാഃ പ്രയയുര്ജ്ജനാ”എന്നിങ്ങനെ രണ്ടു പേരുകളെക്കൊണ്ടുതന്നെ അവര്        രണ്ടുപേരുടേയും ഇഷ്ടപ്രകാരം ശ്ളോകവും പൂരിപ്പിച്ചു.
                                

ഈ കാലിദിനസംഖ്യകൊണ്ടു നോക്കിയാല് “നാരായണീയ” നിര്മ്മാണശേഷം ഇരുപത്തുനാലുകൊല്ലം കഴിഞ്ഞിട്ടാണ് ഈ സംഭവം നടന്നതെന്നു കാണാം.നാരായണീക്യതി പട്ടേരിയുടേ തന്നെയാണെന്നു വിശ്വസിക്കാ൯ ന്യായവിരോധവുമില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/32&oldid=160040" എന്ന താളിൽനിന്ന് ശേഖരിച്ചത്