ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-3 രംഗം-2

വന്നാക്കാർയ്യത്തിൽമേസങ്കടമതിലിവിടെ

ക്കിണ്ടൽതോന്നേണ്ടതാനും 161

എന്തെന്നാൽ സ്ത്രീകളുടെ പേടിയും സ്നേഹവും അവയുടെ വിഷയങ്ങൾകു സദൃശമായിട്ടുള്ളതല്ല. ഒന്നുകിലൊ നന്നെ കുറച്ച, അല്ലെങ്കിൽ വളരെ അധികം, ഇങ്ങിനെയാണ. എന്റെ സ്നേഹം എങ്ങിനെയാണെന്ന ഇവിടെക്ക അനുഭവം കൊണ്ടറിയാമെല്ലാ. അത്ര വലിപ്പത്തിൽ തന്നെയാണെന്റെ പേടിയും.

പെരിയസ്നേഹമുള്ളേടംപെരുതാംചെറുപേടിയും

പെരുതാമ്പേടിയോടൊപ്പമ്പെരുതാംസ്നേഹമെപ്പൊഴും 162

ന: രാജാ-- അല്ലേ! കാന്തേ! നമുക്കോഭവതിയെവിടണം

വേഗമെന്നാലതെന്തെ

ന്നല്ലേ, ജാഗ്രത്വമുള്ളിന്ദിയനിരയവഗ്ദ-

പ്പെട്ടു, നീയെന്റെശേഷം

ഇക്ഷോണിത്തട്ടിൽവാണീടുകസുഖമതിയാം

സ്നേഹമാനങ്ങളോടും

പക്ഷേമൽതുല്യനായിട്ടൊരുവരനപരൻനിന്നെ-

ന:രാജ്ഞി-- മിണ്ടായ്കപിന്നെ 163

ഹാഹാചിത്തംവൊത്തീടണമിവിടെയിനി.

ക്കീ, ഭ്രമംഹന്തരാജ

ദ്രോഹം, മുൻകാന്തനെകൊന്നവളൊഴികെനട.

ത്തില്ലരണ്ടാംവിവാഹം

ഹാം-- കാഞ്ഞിരം--കാഞ്ഞിരം

രണ്ടാംവേളിക്കുമോഹംധനദുരനിയതം

സ്നേഹമല്ലാ, ശയിച്ചാ

രണ്ടാംഭർത്താവുചുംബിപ്പവൾമൃതപതിയെ

പിന്നെയുംകൊന്നിടുന്നു 164

ന:രാജാ-- നിയ്യിപ്പോൾ പറയുന്നതു നീ വിചാരിക്കുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ നോം തീർച്ചപ്പെടുത്തുന്നതിന്നു പലപ്പോഴും ഭംഗം വരുത്താറുണ്ട്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/97&oldid=160598" എന്ന താളിൽനിന്ന് ശേഖരിച്ചത്