ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

627 കിളിപ്പാട്ട്
ഒന്നാശുവന്നുകൂടീടുംഭവാനിപ്പൊ ളെന്നോടുചേർന്നുള്ളസൗഖ്യമൊമുത്യുവൊ വ്യർത്ഥമെൻകൂർത്തബാണംതറച്ചാർത്തനായ് ചത്തകന്നാലതൊഭോഷത്വമായ്പരും വല്ലതുംഞാൻകഥിയ്ക്കില്ലെൻവചോവശ നല്ലതെല്ലാംഭവാനെന്നുവന്നാലുടൻ ഭല്ലങ്ങളാലെഭവാനെവീഴിയ്ക്കുവ നല്ലെങ്കിലൊരതത്താലെജയിക്കുവൻ സത്യംധരിയ്ക്കകങ്ങോടുകൂടിലെങ്കി ലത്യന്തമാർത്തയായ്ഞാൻമരിച്ചീചുമെ കണ്ടനേരംതന്നെതീർച്ചയായിനമ ക്കിണ്ടലംക്ഷിപ്രമെത്തീചുനാമ്രത്യവും എന്നമൂലംഭോജ്യമാകുമെൻയൗവനം മന്ദശങ്കംഭജിച്ചാലുംഭവാനിനി കന്ദർപ്പപീഡകൊണ്ടിത്ഥംകഥിയ്ക്കുന്ന കനാൽകരിങ്കൂന്തലാളായരാഞ്ജിയെ നൾക്കരുത്തേറുനാധീരൻധനുർദ്ധരൻ ക്രുദ്ധഭാവംപൂണ്ടലക്ഷമണൻതന്നെയും മത്തായുംരാവണസോദരിതന്നെയും ചിത്തദേശംകൊണ്ടുകണ്ടശേഷംഗർവ്വ മസ്തമാക്കീടുവാനുബാണങ്ങളെ വിട്ടങ്ങയച്ചുമാർത്തട്ടിൽപ്രവേശിച്ചു ചട്ടയ്കുഭംഗംവരുത്തുമാറപ്പോഴെ കുട്ടിച്ചകോരാക്ഷിയാളാംപ്രമീലയും പൊട്ടിച്ചിരിച്ചുറ്റമ്പെയ്തുസത്വരം വനാടുക്കുനാതിൻമന്നമെഖണ്ഡിച്ച മന്നിടത്തിൽചേർത്തപാർത്ഥബാണങ്ങളെ

അത്രയല്ലുഗ്രങ്ങളാർകുമുഗ്രങ്ങളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/117&oldid=160801" എന്ന താളിൽനിന്ന് ശേഖരിച്ചത്