627 കിളിപ്പാട്ട്
ഒന്നാശുവന്നുകൂടീടുംഭവാനിപ്പൊ
ളെന്നോടുചേർന്നുള്ളസൗഖ്യമൊമുത്യുവൊ
വ്യർത്ഥമെൻകൂർത്തബാണംതറച്ചാർത്തനായ്
ചത്തകന്നാലതൊഭോഷത്വമായ്പരും
വല്ലതുംഞാൻകഥിയ്ക്കില്ലെൻവചോവശ
നല്ലതെല്ലാംഭവാനെന്നുവന്നാലുടൻ
ഭല്ലങ്ങളാലെഭവാനെവീഴിയ്ക്കുവ
നല്ലെങ്കിലൊരതത്താലെജയിക്കുവൻ
സത്യംധരിയ്ക്കകങ്ങോടുകൂടിലെങ്കി
ലത്യന്തമാർത്തയായ്ഞാൻമരിച്ചീചുമെ
കണ്ടനേരംതന്നെതീർച്ചയായിനമ
ക്കിണ്ടലംക്ഷിപ്രമെത്തീചുനാമ്രത്യവും
എന്നമൂലംഭോജ്യമാകുമെൻയൗവനം
മന്ദശങ്കംഭജിച്ചാലുംഭവാനിനി
കന്ദർപ്പപീഡകൊണ്ടിത്ഥംകഥിയ്ക്കുന്ന
കനാൽകരിങ്കൂന്തലാളായരാഞ്ജിയെ
നൾക്കരുത്തേറുനാധീരൻധനുർദ്ധരൻ
ക്രുദ്ധഭാവംപൂണ്ടലക്ഷമണൻതന്നെയും
മത്തായുംരാവണസോദരിതന്നെയും
ചിത്തദേശംകൊണ്ടുകണ്ടശേഷംഗർവ്വ
മസ്തമാക്കീടുവാനുബാണങ്ങളെ
വിട്ടങ്ങയച്ചുമാർത്തട്ടിൽപ്രവേശിച്ചു
ചട്ടയ്കുഭംഗംവരുത്തുമാറപ്പോഴെ
കുട്ടിച്ചകോരാക്ഷിയാളാംപ്രമീലയും
പൊട്ടിച്ചിരിച്ചുറ്റമ്പെയ്തുസത്വരം
വനാടുക്കുനാതിൻമന്നമെഖണ്ഡിച്ച
മന്നിടത്തിൽചേർത്തപാർത്ഥബാണങ്ങളെ
അത്രയല്ലുഗ്രങ്ങളാർകുമുഗ്രങ്ങളെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.