ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്. 547


         ളുദ്ധതന്മാർസുരഥാദികളേവരും
         സന്നിധൌനിന്നുകേൾക്കട്ടെകഥിയ്ക്കുവ
         നെന്നുടെപുത്രസുധന്വാബലീ
         ക്ഷത്രവംശത്തിൽപ്രശസ്തമുത്തായവ
         നെത്രയുംഞാനപേക്ഷിച്ചിട്ടുമിപ്പൊഴെ
         ഒന്നുമേമിണ്ടുന്നതില്ലകഷ്ടംരണ
         ത്തിന്നുപോകെന്നതുമില്ലിതെന്തത്ഭുതം
         ഹാപുത്രനീഹതനായോരണത്തിങ്ക
         ലാപത്തിതിൽപരംമറ്റെന്തുദൈവമേ
         ഗോവിന്ദഗോപാലകാർവർണ്ണകല്യാണ
         മാവുന്നതിന്നുനിൻകാരുണ്യമെന്നിയെ
         കാണുന്നതില്ലമറ്റൊന്നുമെന്നിങ്ങിനെ
         കേണുംകരസ്ഥമാംപുത്രന്റെമസ്തകം 
         പൊക്കിപ്പിടിച്ചുതൽഫാലംസ്വഫാലമാം
         ദിക്കിൽദൃഢംചേർത്തുമോതുന്നഭാക്ഷണം
         ഒക്കവേകേട്ടുസുരഥനാകംശുര
         നുൾക്കനത്തോടുംപിതാവോടുണത്തിനാൻ  
         താതസവ്വജ്ഞനാകുംഭവാനിങ്ങിനെ
         ബോധമില്ലാതൊരുമുഢൻകണക്കിനെ
         ഖേദമുൾക്കൊണ്ടുകേൾക്കുമ്പോൾപൊറുക്കാത്ത
         രോദനംചെയ്യുന്നതെന്തിന്നിതുത്ഭുതം
         യുദ്ധരംഗത്തിൽപരാക്രമംകാണിച്ച
         ചത്തപുത്രന്റെശിരസ്സുംകരങ്ങളിൽ        
         ദുസ്ഥഭാവത്തോടണച്ചുലാളിച്ചകൊ
         ണ്ടിത്തരംകാട്ടുന്നതെത്രയുംകത്സിതം
         എന്നവാക്യംകേട്ടുനിന്നവൻതന്നോടു
         മന്നവൻചൊല്ലിനാൻകേളിതെൻപുത്രക
         ചത്തവൻതന്നെക്കുറിച്ചുഞാനീവണ്ണ

മത്താലാടെചെറ്റുരോദനംചെയ്യുവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/37&oldid=160928" എന്ന താളിൽനിന്ന് ശേഖരിച്ചത്