ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

                                                                                                                 മല്പുരോഭാഗേകയത്തങ്ങെഴുന്നെള്ളീടിലു
                                                                                                                 മല്പവുംഭയംജനിയ്ക്കില്ലിനിയ്ക്കഹംക്ഷണാൽ
                                                                                                                 മസ്തകപ്രണാമംകൊണ്ടെത്രയുംപ്രസന്നനാം
                                                                                                                 ഭക്തവത്സലനാകുംദേവനെമടക്കുവ൯
                                                                                                                 കമ്മദോഷജംസ൪വ്വമെന്നിനിക്കരഞ്ഞീടേ
                                                                                                                 ണ്ടമ്മമാ൪നിങ്ങൾക്കേററദുഃഖംഞാ൯തീത്തീടുവ൯
                                                                                                                 ഭ൪ത്തൃദേഹവുംസൂക്ഷിച്ചിങ്ങിരിയ്ക്കേണംനിങ്ങൾ
                                                                                                                 സത്വരംയുദ്ധംകഴിച്ചത്രവന്നെത്തീടുവ൯
                                                                                                                 എന്നെല്ലാംകേൾപ്പിച്ചപ്പോളല്പമാശ്വസിച്ചവ
                                                                                                                 രെന്നുണ്ണിപോകേന്നുനൾകീടിനാരനുജ്ഞയെ
                                                                                                                 വന്ദിച്ചമൂദ്ധാവുകൊണ്ടായതുംവാങ്ങിച്ചാശു
                                                                                                                 സന്നദ്ധനായിച്ചേത്തസൈന്യങ്ങളോടുംക്രുടി
                                                                                                                 ത൯ചാപബാണാദിയാമായുധയവ്രാതത്തോടു
                                                                                                                 മഞ്ചാതെരഥസ്ഥനായ് നിഗ്ഗമംചെയ്തീടിനാ൯
                                                                                                                 എത്തിനാനധോലോകേതങ്കലുള്ളാരുപര
                                                                                                                 ശക്തികൊണ്ടനന്തഗേഹാന്തംപുക്കനന്തരം
                                                                                                                 നിത്തിനാ൯ചമൂഗണംശംഖവുംമുഴക്കിനാ൯
                                                                                                                 പൃത്ഥ്വിഞെട്ടീടംപെരുംഭേരിയുമടിപ്പിച്ചാ൯
                                                                                                                 അക്ഷണേസദസ്സിങ്കലാസനേവസിയ്ക്കുന്നോ
                                                                                                                 ക്ഷികണ്ണാധീശനാഘോഷംകേട്ടറിഞ്ഞുട൯
                                                                                                                 തന്നുടെനയംകെട്ടക്രുട്ടരോടോതീടിനാ൯
                                                                                                                 പന്നഗന്മാരേപാത്ഥനന്ദന൯മഹാബല൯
                                                                                                                 വന്നുപോ൪ചെയ  നിവ൯ക്രുദ്ധനായഹോമഹാ
                                                                                                                 മന്ദനായീടുംധൃതരാഷ്ടനാലെന്നേവേണ്ടു
                                                                                                                 മത്ത്യനായൊരുധൃതരാഷ്ടനാമന്ധ൯പണ്ടു
                                                                                                                 ബുദ്ധിഫീനമാംമന്ത്രംകൊണ്ടതമ്പുത്രന്മാരെ
                                                                                                                 കൊന്നൊടുക്കിനാ൯പോരിലെന്നപൊലൊടുക്കീടു
                                                                                                                 മിന്നൊര   ത്വംപൂണ്ടസപ്പമാമിവ൯നമ്മെ

സത്യമോതീടാംബഭ്രുവാഹനാംമഹാകൃഷ്ണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/384&oldid=160943" എന്ന താളിൽനിന്ന് ശേഖരിച്ചത്