ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്
നമ്മകണ്ടാലുംചിത്തേകാലത്തി൯വിപർയ്യയം തല്ക്കളത്രംഞാനുലൂപീതിപേ'വിളിയ്ക്കുന്ന കർക്കശസ്വഭാവയാംസർപ്പിണീഭയങ്കരീ ഭർത്തൃപാതനംകണ്ടുനിർഭിണ്ണമാകാതുള്ള ഹൃത്തടത്തോടുംവൃഥാജീവിതംധരിപ്പവൾ ഭവടീയാഘ്രിസ്ഥലേപതനംചെയ്തീടിനേ൯ ഭവതീയെന്തെങ്കിലുമുരിയാടുന്നതില്ലാ മകനേവധംചെയ്തോരഹിയാമവ൯തന്നെ യകലേവെടിഞ്ഞഗോമതിയെന്നതുപോലെ മതിയാലോർത്തീവണ്ണംമദുപേക്ഷയെന്നതുപോലെ മതിയായില്ലിതൊട്ടുമധുനാമടിയ്ക്കാതെ വദനംമമദുഷ്ടംവിഷദംഷ്ടാദിജൂഷ്ടം മഥനംചെയ്തശാപാത്മകമാംദണ്ഡത്താലെ എന്നോരോന്നുണർത്തിച്ചുപിന്നെയുംകേണീടിനാ൯ ളന്നേരംപൃഥാദിയാംസ്ത്രീജനംസമസ്തവും ജ്വലിയ്ക്കുംദു;ഖാഗ്നിയിൽപതിച്ചുകൈകൾകൊണ്ടു തലയ്ക്കുംമാറത്തുമിട്ടടിച്ചാമോഹിച്ചഹോ ഒലിയ്ക്കുംബാഷ്പോദകേകുളിയ്ക്കുംമുഖത്തോടും മുലക്കുന്നോടുംകൂടിക്കിതച്ചുംമേലേമേലേ പാർത്ഥനെവിളിച്ചുമൊട്ടൊട്ടുതൽഗുണങ്ങളെ ക്കീർത്തനംചെയ്തുംകരഞ്ഞീടിനാർകൂട്ടത്തോടെ തല്ക്കോലാഹലമെങ്ങുംവ്യാപിച്ചപൊങ്ങുംവിധൌ ചൊല്ക്കോലുംസരീസൃപാധീശ്വര൯കൃപാധീന൯ ചില്ക്കാതലാകുംഹരിയ്ക്കുള്ളപർയ്യങ്കംചെററും നില്ക്കാതങ്ങടുത്തിട്ടുനിസ്തുലാദരത്തോടെ പുഷ്കരേക്ഷണനാകുംതബുരാ൯തനിയ്ക്കുള്ള തൃക്കഴൽസരോജാന്തേവീണുനന്ദനംചെയ്തു സംമുഗ്ദ്ധജീമുതസദ്വർണ്ണമായിവിളങ്ങുന്ന
തന്മർത്ത്യദേഹംസമസ്തപ്രദംസദാശ്രയം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.