ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്
പൊൻനിറംതേടുന്നചേലാഞ്ചലത്താലേതന്നെ കല്മഷാപഹൻതദീയാനനംതുടച്ചാശു നിർമ്മലപ്രകാശത്തോടൊപ്പിച്ചുമന്ദംമന്ദം കെട്ടഴിഞ്ഞെഴുംശിഖാകേശസഞ്ചയംചിക്കി യൊട്ടുഴിഞ്ഞൊതുക്കിയമ്മട്ടിലങ്ങിനെവെച്ചു മണ്ഡിതദ്വികുണ്ഡലോദീപ്തമാംശിരസ്സതു ഖണ്ഡിതസ്ഥലേഘടിപ്പിച്ചുതൽകളേബരെ കർണ്ണനന്ദനൻതന്റെശീർഷവുംകയ്ക്കൊണ്ടതും വർണ്ണമേഘടിപ്പിച്ചുകാർവർണ്ണൻതിരുവടി മുന്നമേവൃഷദ്ധ്വജൻജീവിച്ചീലെന്നാകിലൊ ഖിന്നനായിവിഴുംപാർത്ഥനെന്നുള്ളൊരെണ്ണത്താലെ തന്നുടെവലംകയ്യുകാണിച്ചുശേഷൻതങ്കൽ നിന്നുവാങ്ങിച്ചാമൃതജീവിതപ്രതംരത്നം സങ്കല്പപൂർവ്വംബാലൻതന്നുടെവക്ഷസ്ഥയ ത്തിങ്കൽചേർത്തെഴുന്നേല്ക്കവീരനീയെന്നിങ്ങിനെ നന്ദിയുംകയ്ക്കൊണ്ടരുൾചെയ്തപ്പോളെഴുന്നേറ്റു ധന്വിയായ് വൃഷദ്ധ്വജൻകൃഷ്ണകൃഷ്ണേതിദ്രുതം ശരസന്ധാനംചെയ്തിട്ടിഫനീനില്ക്കനില്ക്ക ഗേവാനവന്തന്നെതടുത്തുവേഗത്തോടും സുഖവാനാകുംവണ്ണംപിടിച്ചങ്ങടപ്പിച്ചു പുണർന്നുമൂദ്ധാവിങ്കൽമുകർന്നുനൃത്തിയപ്പോ ളുണർന്നുകിശോരനുംഉയർന്നഭക്തിയോടെ ശമിച്ചുസാഷ്ടാംഗമായ്ഭഗവൽപദാംബുജേ നമിച്ചുനിന്നീടിനാനുടനേനാരായണൻ സർവജ്ഞനാകുംദേവൻചെയ്തിട്ടുള്ളനുഗ്രഹം സർവ്വത്രസാഫല്യസംയുക്തമായിവന്നീടട്ടെ തൽപ്രസാദത്താലിങ്ങുലബ്ധമായ് വന്നിട്ടുള്ളോ
രിപ്രധാനമാംരത്നംസ്പർശിച്ചുജീവിച്ചിപ്പോൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.