ചിരിക്കെന്നുചിത്രങ്ങളായുള്ളവാഹനങ്ങളിൽ ദേവിമാരെയുംകേറ്റിവിട്ടതിൽപിബേസുര ശ്രീവിമാനംപോലുള്ളദിവ്യമാംമണിത്തേരിൽ കുക്ഷിയിൽജഗൽകടാഹങ്ങളെഭരിയ്ക്കുന്ന പക്ഷിവാഹനനാകുംഭക്തവത്സലനേയും ഭൂതലംചുമക്കുന്നഭോഗിപുംഗവനേയും വാതജാർജ്ജുനവീരന്മാരെയുംകേറ്റിക്ഷണാൽ സുതഭാവവുംകയ്ക്കൊണ്ടായതിൽതാനുംകേറി ജാതസന്തോഷംതെളിച്ചീടിനാൻവാഹങ്ങളെ വിഷ്ടപത്രയംവിറയ്ക്കുന്നമാറേവംപുറ പ്പെട്ടാനന്തരംക്രമാലേവരുംമോദത്തോടെ എന്തിനാരെല്ലോമണിപൂരമാംപൂരത്തിങ്കൽ
പൃഥ്വിയിൽസ്വവാഹനംതോറുംനിന്നിറങ്ങിനാർ
സ്വസ്തിവാചകങ്ങളുംസുസ്തവങ്ങളുംനാദ ശുദ്ധിയേറീടുംവേണുവീണാദിഗീതങ്ങളും ന വർദ്ധനങ്ങളായുള്ളോരുവരാംഗനാ വൃന്ദനർത്തനങ്ങളുംമിത്തരംവേറേവേറേ കൗതുകപ്രകാരമങ്ങുണ്ടായതെല്ലാമുര ചെയ്തുകൊള്ളുവാനരുതൊക്കെയുംമനോഹരം സർവ്വലക്ഷണസമ്പത്സമ്പൂർണ്ണഭാവംകൊണ്ടും സർവ്വസാലങ്കാരചാരുശോഭകൾകൊണ്ടും സർവ്വസർല്ലോകാദിഭോഗാദിഭൂതികൾകൊണ്ടും സർവ്വമുഖ്യാനേകസേനാദിനിർഘോഷംകൊണ്ടും അപ്പൂരംകുബേരനുള്ളാലയംപോലെകണ്ടി ട്ടത്ഭുതംപൂണ്ടീടിനാർപ്രദ്യുമ്നാദികൾപിന്നെ മണ്ഡിതന്മാരായ് വന്നിട്ടുള്ളനാഗരന്മാരി ലെണ്ണിയാലനേകംപേരെത്രയുംപുണ്യാത്മാക്കൾ ദ്രവീണാഢ്യന്മാർശംഭുപ്രവണന്മാരങ്ങുവൈ
ശ്രവണന്മാരെന്നഃപാലവിടെക്കാണപ്പെട്ടു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.