ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്. മിന്നുവീറോടിവൻഭ്രാതൃഹന്താവിനെ സംഹരിച്ചീടേണമെന്നുറച്ചെത്രയും രംഹസാകോപിച്ചുദീപിച്ചുവന്നവൻ മുങ്കയറ്റകഴിഞ്ഞൊന്നുതാഴുംവരെ ശ്ശങ്കയറ്റങ്ങൊരുകോണീലീപ്പാർത്ഥനെ നർത്തിരക്ഷിയ്കെണമായതിന്നായിഞാ നെൊത്തിതാപോകുന്നുവെന്നുകേൾപ്പിച്ചുടൻ ചട്ടറ്റചമ്മട്ടിപൊക്കിവാഹങ്ങളെ ത്തട്ടിത്തിരിച്ചുതേരോടിച്ചുസത്വരം തമ്പടക്കൂട്ടംനിറഞ്ഞുനിൽക്കുന്നതിൻ പിമ്പുറത്തായ് മൂന്നുയോജനദൂരവെ ചെന്നങ്ങമർന്നരുളീടിനാനപ്പൊഴെ സൈന്യങ്ങളോടൊത്തഹംസദ്ധ്വജത്മജൻ ക്രുദ്ധനായർജ്ജുനോടുപോരാടുവാ നെത്തിനാനുഗ്രനായഗ്രഭാഗെതമാ മല്ലാരിയോടുംമടക്കംരിപുക്കളി ലെല്ലാരിലുംവരുത്തീടുംകിരീടിയെ എങ്ങുമേകണ്ടീലയെന്നല്ലെതൃത്തിട്ടു സംഗരംചെയ്യുവാനായിട്ടൊരുമ്പെട്ടു നില്ക്കുന്നരുഗ്മിണീപുത്രകൻമുമ്പായ മുഷ് ക്കുള്ളവീരേയുംകാൺകകാരണം പൊട്ടിച്ചിരിച്ചുചൊല്ലീടനാനെന്നുടെ പുഷ്ടപ്രഭ വനാംഭ്രാതാവിനെബ്ബലാൽ പ്രേതരാജാലയംചേർത്തവന്തന്നെയും പ്രീതനായൊട്ടുംമടിയ്ക്കാതവനുടെ സൂതഭാവംപൂണ്ടുതേർതെളിയ്ക്കുന്നച ങ്ങാതിയെയുംമുമ്പുകണ്ടപോല സ്ഥലെ നേർത്തുകാണുന്നീലകഷ്ടമിന്നേരമെൻ

കൂർത്തുകാണുംക്രൂരബാണമൊന്നെങ്കിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/51&oldid=161006" എന്ന താളിൽനിന്ന് ശേഖരിച്ചത്