ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧ കാദംബരീകഥാസാരം

                           ഇല്ലേനമ്മുടെനാടിനുംമുതലിനുംസൌഖ്യത്തിനുംജീവനും
                           തെല്ലേതുംഫലമെന്നുസന്തതിപെറാഞ്ഞൊട്ടല്ലെടോസങ്കടം              ൧൭
                           ഉണ്ടാമോസുകൃതംകുറഞ്ഞിടുമെനിക്കീപബർഭാഗ്യസമ്പത്തുഞാൻ
                           കണ്ടാവൂപുനരെങ്ങിനേസുമുഖി!നിന്നങ്കത്തിലങ്ങുണ്ണിയേ
                           കൊണ്ടാടിച്ചിലകൊഞ്ചൽവാക്കൊടുകളിക്കോപ്പിന്നലട്ടിത്തരം
                           കണ്ടാമീശമകൻവലിച്ചരസമീപ്പാപിക്കുകിട്ടൂടുമോ'                             ൧൮
                           എന്നേവംപലതുംപറഞ്ഞവനിപൻകണ്ണീരൊടുംകേണിടു
                           ന്നന്നേരംശുകനാസനീക്കഥയറിഞ്ഞങ്ങോടിയെത്തീടിനാൾ
                           മൂന്നേമന്നവനെന്നപോലെമകനേദ്ദൈവംകൊടുത്തീലവ-
                           ന്നന്നേവല്ലഭകേഴ്വതുണ്ടഴൽമുഴുത്തില്ലത്തിലിങ്ങോർക്കുമേ                  ൧൯
                           പക്ഷേമന്ത്രിയതോർത്തിടാതുടനെയാസ്വാമിക്കെഴുംദുഃഖമേ
                           ദുഃഖംകേവലമെന്നുറച്ചതുസമാധാനപ്പെടാനോതിനാൻ
                           ' ഉൾക്കാമ്പിൽബ്ബഹുധൈയ്യമുള്ളൊരിവിടുന്നെങ്ങിത്രെവൈക്ലബ്യമെ
                            ങ്ങൊക്കാനിന്തിരുമേനിപോലെയുടയോർക്കുള്ളിൽദൃഢംസങ്കടം          ൨൦
                                          എന്നാലോസ്ത്രീസ്വഭാവംവഴിയഴകിയലും
                                                 ദേവിദുഃഖിക്കിലാട്ടേ
                                          നന്നായിത്താടിയുംമീശയുമുടയഭവാ
                                                  നെന്തുകണ്ണീരൊലിപ്പാൻ
                                          ഒന്നായ്നേടീടുവാനുംഹിത,മഹിതമക
                                                   റ്റാനുമൊന്നാന്തരംക-
                                          യ്യൊന്നാണോകയ്യിലേന്തുംകവിളൊടുനെടുവീ
                                                   പ്പിട്ടുനീട്ടുംപ്രയോഗം                                             ൨൧
                            ഇമ്മട്ടല്ലൽഭവാനുസന്തതിപിറന്നീടായ്ക്കകൊണ്ടെങ്കിലോ
                            ധർമ്മത്തിങ്കൽമനസ്സുവെക്കകഖിലംധർമ്മത്തിനാൽക്കിട്ടുമേ
                            നന്മട്ടേകുകഭൂസുരക്കുധനമിങ്ങർച്ചിക്കവാനോരെയും
                            നിർമ്മിപ്പിക്കുകുടൻപ്രപാദികൾകുളംകുത്തിക്കുകക്ഷ്മാപതേ                      ൨൨
                            ഇന്നെല്ലാബർഭുവനത്തിലുംതെരകിലുംധർമ്മത്തിനാൽക്കൈവരാ
                            തൊന്നില്ലാപുരുഷാർത്ഥമുത്തമ!ഭവന്മട്ടുള്ളവക്കൊട്ടുമേ'
                            എന്നെല്ലാംശുകനാസനോതിയതുകേട്ടൊട്ടാശ്വസിച്ചേറ്റിരു-

ന്നന്നെല്ലാദ്ദിനകൃത്യവുംനൃപതിയുംതൽപത്നിയുംചേയ്തുതേ ൨൩










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/15&oldid=161564" എന്ന താളിൽനിന്ന് ശേഖരിച്ചത്