ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൧൦)

             ചേരുകകൊണ്ടുംപരനാണുതന്നെഭൂമാവ്-൧-ആകാശ
             മാരി൨ ലോതപ്രോതമിതെന്നുള്ളതിന്നു ഗാഗ്ഗിയൊടാ
             യ്- ബൃഹദാരണ്യത്തിലതാ അക്ഷരമെന്നായയാജ്ഞ 
             വൽക്യോക്തം- ബ്രഹ്മം, പ്രഥ്വിവിതുടങ്ങീട്ടാകാശാന്ത
             ത്തിനുടയധാരണയാൽ-ധൃതിപരമേശ്വരകർമ്മമിയ
             ക്ഷരശാസനമതിങ്കലിനചന്ദ്രർ-ധൃതരായ്നില്ക്കന്നെ
             ന്നുപനിഷത്തുചൊല്ലുകനിമിത്തമായിട്ടും-ബ്രഹ്മമൊ
             ഴിച്ചന്ന്യാക്ഷരനിവൃത്തിതന്നാലു മക്ഷരം പരമേ.൩.
             മമ്മാത്രപ്രണവത്താൽധ്യാനിക്കന്നേവനപരംപു
             രുഷം-ഇശ്ശൈബ്ബ്യപ്രശ്നത്തില.൩ഭിദധ്യാതവും‌ തുതൽ 
             പരം ബ്രഹ്മം-അവനീക്ഷിക്കുന്നുപരംപുരുഷം പുരി
             ശയമിതെന്ന മേൽവചനാൽ-ഈക്ഷണവിഷയമ
             തായ്പരമാത്മാവെച്ചൊല്ലാടുന്ന ഹേതുവിനാൽ-൪-
             ബ്രഹ്മാഭി൪ വ്യക്തിക്കരിയോരി ദ്ദേഹത്തിലല്പമാംഹ്രഭ
             യെ-ദഹരാകാശം൫ ഛാന്ദോഗ്ഗ്യകണ്ടെത്തിടുകവേ
             ണ്ടതായിട്ട്- കേട്ടതുപരനാം ബാഹ്യാകാശോപമ
             തൊട്ടുമേൽ വരുന്നവയാം ബ്രഹ്മഗതി ശ്രുതികളി
            നാലങ്ങിനെകാണുന്നു൨ ഗമകവാക്കതുപോൽ- ഈ
  ________________________________________
     പോരുള്ളതു. അതിൽ ബലമായിശേഷിക്കയാൽ പ്രാണ൯ സുഷുപ്യഭി
     മാനിയാകയാൽ പ്രാജ്ഞനുമാകാമെന്നതിനാൽ രണ്ടുമൊക്കുന്നു. ൨. പര
     വിയിരിക്കുന്നു. ൩. ധ്യനിക്കപ്പടേണ്ടതു. ൪.പ്രകാശിക്കുന്നതിനു യോ
     ഗ്യമായ. ൫. ഛാന്ദോഗ്യത്തിൽ. *ഇനചന്ദ്രർ-സൂര്യചന്ദ്രന്മാർ

൧ ബ്രഹ്മലാഭമുണ്ടാകുന്ന ശ്രുതികളാൽ, ൨. ഗമകം- ബോധകം,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/19&oldid=161755" എന്ന താളിൽനിന്ന് ശേഖരിച്ചത്