ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൨൧) ന്നിതു ഹിതമനു ഷ്ഠിയാദ്ദോഷം- കല്ലോരുജാതീ, രത്നം പാഷാണവുമായിടുന്നചോൽ തന്നെ- ജിവപ്രാ ജ്ഞപ്പിരിവുകൾ ചേരുന്നതിനാൽ ൩പരോക്തഹതിയില്ലാ- ൭- സുപ്താത്മാവിൽതന്നേ ഉപസാഹാരംർ രഥാനരഥയോഗാഃ- എന്നുംശ്രുതുയാൽസ്രഷ്ടൃ ത പരനല്ലൽ ദോഷമില്ല പാലിനുടേ- പരിണാമലയംചോൽ ബഹുശക്ത്യാ കർത്താപര൯ തനിച്ചലകിൽ മേലും ദേവാദികൾ ൫ത൯ കാരണമെന്ന്യേ പരത്തിൽ വിലയം ചോൽ- വ്വ- ഈവിധ ൬൭മാകെ ബ്രഹ്മത്തിന്നും, ൭കായ്യാത്മനാ വികാരമെഴും- അല്ലേൽ വ്വ നിരവയവശ്രുതി കോപം വരുമാകിലില്ലയെന്നറിക- എന്തെന്നാൽ ശ്രുതിതന്നാൽ ബ്രഹ്മ ൻചതുഷ്പാത്ത്വ മോതിടുന്നതിനാൽ.. ഏകം ൧൦കായ്യം ൧൧ത്രി പാത്തു ശ്രദ്ധംമൃതംഫിശബ്ദബലാൽ-സ്വപ്നമൊരേയാത്മാവിനു കേടന്ന്യേയങ്ങു കണ്ടാടുംപോലും- ലോകത്തിലിന്രജാലക്കാരൻ നില്ക്കെ ൧വിചിത്രനോക്കാലും- ൨പ്രുതിപാദിതമാം ദോഷം പ്രധാനമാദിക്കമോ ___________________________________________ ൩ പൂവ്വർപക്ഷീ പറഞ്ഞു ദോഷമില്ലർ രഥങ്ങളുമില്ല അശ-ങ്ങളു മില്ല ൫ തങ്ങളുടെ കാരണത്തിങ്കലല്ലാതെ ബ്രവുത്തിൽ ചേരുന്നതു പോലെ ൬ ഒട്ടുക്ക ബ്രഹ്മത്തിൽ ൭ കാർയ്യമെന്നുള ത്രപത്തിൽ വ്വ ബ്രംമംനിരവയവമെന്നു പറയുന്ന ശ്രുതിവിരോധം. ൯ . ചതുഷ്ഫാതം- നാലുപംമമുള്ളതു ൧൦. കാർയ്യബ്രഹ്മവും പ്രപഞ്ചവും ൧൧മുന്നു പാലം൧൨. ശ്രതിബലത്താൽ

൧ അനേകവിധക൧ഴയാലും. ൨. ഉക്തമായ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/30&oldid=161768" എന്ന താളിൽനിന്ന് ശേഖരിച്ചത്