ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൩൧) ലുമപ്പോലെനിത്യത്വംകൊണ്ടുംമേൽ ൧സൈഷ മഹാനജ മുഖശ്രുകികളാലും- ൧൧- നിത്ത്യത്വമജന്ന്യതൃം മുതലായതുംകൊണ്ടുതന്ന ജീവാതമാ- നിത്തൃജ്ഞാനാതമകനെന്നുറ ച്ചുകൊള്ളണ്ടതായിരിക്കുന്നു- ൧൨- ദേഹം തൃജിക്കനാകാദികളിൽ പോവുക തിച്ചുവന്നുടുക- ഇവ കൌഷത കിമുതലാംശ്രുതിയിൽ കേൾക്കുകമനിമിത്ത മണുജീവൻ-൨ഉത്തരഗമനാഗമങ്ങടെ തന്നോടുള്ളചേർച്ചയാലുമാണു അണുവല്ലങ്ങിനെ കേൾക്കാഞ്ഞെന്നാലല്ലാ പരപ്രകരണത്താഅണവചന ഞാൽ ശ്രുതിയിൽ൩തലനാരററം കണക്കു ചൊല്ലാൽമേൽ- അണുജീവൻ തെററില്ലാചന്ദനമൊപ്പം പരപ്പുകണ്ടീടൂ- ചന്ദനമതിൻ പ്രദേശസ്ഥിതി വൈഷമ്മ്യാലിവണ്ണമല്ലെന്നാൽ-തെററില്ലാരിടംഹൃദിഫീതിശ്രുതിയൽജീവ ൪വൃത്തികൊള്ളുകയാൽ- ചൈതന്ന്യ ഗുണത്താലോജീവനു ദേഹം നിറഞ്ഞിരിപ്പാകാം- ൧ലോകേദീപസ്ഥിതിയുംപ്രകാശവുംപോലെകണ്ടുകൊള്ളേണം-വേർപാടുഗന്ധമൊപ്പാമതുപോൽ കാട്ടിടുക മൂലമായ് വേദം. വേറിട്ടു പദേശാലൽ ,ദ്വാസുപണ്ണ, മുതലായിടുന്ന മന്ത്ര

൨.ശ്രുതിയിൽസവാഏഷയെന്നാണു.(,സൈഷദാശരീഎന്നസി. കൌമുദിപ്രകാരം പൂരണാ തഥം ചേത്തു). ൨ വരുന്ന. ൩.. വാലാ ഗ്രശതഭാഗസ്യ ശതധാകല്പീതസ്യ എന്നുളള.തിൽ .

൪ .വത്തനം ൧.ഒരേടത്തിരുന്നു ദൂരംവെളിച്ചംകാണിക്കുന്നതുപോലെ,എന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/40&oldid=161779" എന്ന താളിൽനിന്ന് ശേഖരിച്ചത്