ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

( ൩൫) ഖ്യമതിനുടയ- ൨തേജോജന്ന്യത്വച്ചൊൽ നിമിത്ത വും ബ്ര ൩ഹ്മജങ്ങൾ പ്രാണങ്ങൾ -൧- സപ്ത പ്രാണങ്ങളതീന്നുണ്ടാകന്നെന്ന വേറു വാക്ക്യത്തിൽ- ഇന്രിയമേഴറിവാൽ മേൽ ൪ശീഷണ്യാഃസപ്തവൈ ശ്രുതിച്ചൊല്ലാൽ- എന്നാലിതേവമല്ലാ കൈ കാൽ ഗുൗൗൗൗദ ൫ശിശ്നമൊത്തു പതിനൊന്നായ്- വാക്കോടന്തഃ കരണം ചേത്തുാദ്യം ചൊന്നതീന്നുമാധിക്ക്യാൽ- ൨- സീക്ഷ ൬പരിഛിന്നങ്ങളി ൭തക്ഷങ്ങൾ മരിച്ചുപൊ ക്കു കാണാഞ്ഞു- മുഖ്യപ്രാണൻ താനും മററവ പോ ൽ ബ്ര ൮ഹ്മജാതനെന്നറിക- ൩- ൪- മുഖ്യപ്രാണൻ ൯വായുക്രിയകളി രണ്ടല്ല വേറെയുപദേശാൽ- പ്രാണൻ ൧ സ്വാതന്ത്രൃ മെന്നിയുപകരം- ജീവ ന്നവയോടന്നിച്ചുള്ള ൧പദേശം നിമിത്തമായിട്ട്- വിഷയാഭാവമതാം കേടില്ലാപ്രാണന്ന ൨നിന്ദ്രിയ ത്വത്താൽ- ഞാൻ തന്നെപ്പ ഞ്ച വിധംവിഭജിച്ചെ ന്നാദിവേദവാക്കതുപോൽ- അന്തുകരണംനാലായ്


__________________________________________

൨.തേജസ്സിക്കൽ നിന്നുണ്ടായതെന്നുള്ള. ൩.ബ്രഹ്മത്തിക്കേന്നു ജനി ച്ചവ. ൪. തലയിലുള്ളവ . ൫. മേഢ. ൬. സ്വല്പദേശത്തുള്ളവ. ൭. ഇ ന്ദ്രിയങ്ങൾ. ൮. ബ്രത്മ്തതിൽ നിന്നുണ്ടായവൻ. ന്. വായുവും ക്രിയ യും. ൧൭.സ്വാതന്ത്രൃമില്ലാതെ-(ഉപകരണം മാത്രം)

൧. പ്രാണസംവാഭം മുതലായസ്ഥലത്തു(ശൃതിയിൽ)൨. കര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/44&oldid=161783" എന്ന താളിൽനിന്ന് ശേഖരിച്ചത്