ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൪൦)


ക്കയാലും യോന്ന്യാഹുതീയെന്നിയേ ശ ൮രീരാപ്തി ദ്രോണാദിക്ക ദ്ഭിജ്ജത്തിന്നാഹുതി വേണ്ട ൯ തന്നനി യമമറി - സ്വേദജമതിന്നു മൂന്നാമുദ്ഭിജ്ജപദത്തിനാ ലെ സംഗ്രഹണം - ൧ഭ്രമ്മ്യുദകോദ്ഭദമതായുണ്ടാകുന്ന തു നിമിത്തമറിയേണം . .൩- ചന്ദ്രങ്കൽ നിന്നു വീഴ ഴുന്നവരാകാ ൨ശാദിസാമ്യമെത്തുന്ന. ഇതു യോജി പ്പള്ളോന്നായ്പന്നീടുന്നതു നിമിത്തമായിട്ടു്-൪- അ ല്പം വ്യോമാദികളിൽ സംബന്ധിച്ചിങ്ങു മഴയൊടെ ത്തുന്നു. ദുർന്നിഷപ്രപതനമന്ത്രാൽ ധാന്ന്യേതാമസ മതാം വിശേഷെഴും- .൫- അഭിമാനിജീവർവാഴും പ്രീഹ്യാദിയിൽവീണിടുന്നവർക്കുണ്ടാം - മുൻപോൽസം (ശ്ലേഷം) ബന്ധംതാൻ "പാപംയാഗാദിയുള്ളഹേ തുവിനാൽ -സ്ഥാവരജന്മഫലം വരുമെന്നാലില്ലാശ്രു ൩തിപ്രമാണത്താൽ"- പിന്നെപ്പുമാനൊടുണ്ടാം ക ർമ്മിക്കന്തഃപ്രവേശസംബന്ധം- ശുക്രവഴിയോനിചേ ർപ്പാൽ യോ൪ഷിൽകുക്ഷൌശരീരസംഭവമാം-ധാ ന്ന്യവഴിചേന്നഗ (ർഭം) ഭേ ൫ സപ്തമമാസത്തിലേറിടും _________________________________________

൮, ശരീരപ്രാപ്തി. ൯, അതുകൊണ്ടു നിയമമില്ലയെന്നറിക. ൧, ഭ്രമ്മ്യുദകങ്ങളെ ഭേദിച്ചു, ൨ ആകാശാദി സാദൃശ്യം (സൌ ക്ഷമ്യം) പ്രാപിക്കുന്നു, ൩, വിഹിതമാകകൊണ്ടു. ൪, സ്ത്രീയുടെ വയ ഠഠിൽ . ൫, ഇതു തത്ത്വസാരായണാഭിപ്രായപ്രകാരമാണ്.

ശ്ലോ- ഭേദഹാപാദാനഭൂതാഹി വ്യോമാദിദ്വാരതോഭുവം- പ്രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/49&oldid=161788" എന്ന താളിൽനിന്ന് ശേഖരിച്ചത്