ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൮

കൊയടുത്താൾ പെൺകൊടിയാൾ
മിഞ്ചും തനാവണ്ടശയാം
മെല്ലിനല്ലാൾ പിള്ളൈമുന്നെ
മങ്കൈനല്ലാൾ വന്തുനിൻറു
മണവാളരോ ടേതോ ചൊൾവാൾ

ഇരവിക്കുട്ടിപ്പിള്ള അമ്മയേ സമാധാനപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാൎയ്യവന്നു വിരോധിക്കുന്നു.

""എങ്കാണം പത്താവേ,-ഉമ
ക്കിന്ത വീതി വരുവാനേ?
നേത്തിരാവു പഞ്ചണൈമേൽ
നിത്തിരൈ ഞാൻറങ്കയിലേ
പാത്തിരിക്കച്ചനിയൻ വന്തു
പത്താവേ ക്കൊണ്ടുപോനാ;
ആലുമരം മൂടോടേ
അടിനകൻറു വിഴവും കണ്ടൻ;
നാൻവളൎത്ത കിളിയന്നത്തൈ
നല്ലരവം തീണ്ടക്കണ്ടേൻ;
പൂണരിയ കളമുടൈത്തു
മതയാനൈചായക്കണ്ടേൻ.
വാളും പരിശയുമായ്
ഉൾക്കളത്തിൽ ചാടക്കണ്ടേൻ
പൊന്നിൻമുട്ടിട്ടുടവാളും
പുലിത്തോൽ പരിശയുമായ്
പുകൾപിറവേ മറവർകയ്യിൽ
അകപ്പെടവും കണ്ടേൻ നാൻ
പൊന്നിൻനിറ മെത്തയിലെ
പുകയെഴുമ്പക്കണ്ടേനയ്യോ
നരിയുംവന്തു കോഴിയെത്താൻ
നടുങ്കപ്പററിപ്പിടിക്കക്കണ്ടേൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/33&oldid=208917" എന്ന താളിൽനിന്ന് ശേഖരിച്ചത്