ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬൨ മംഗളോദയം


ന്നതാണ്.ആഗുണങ്ങൾ മാടഭുവാസി ച്ചും, ആ സമാജത്തിന്നും അതിെ൯റ രക്ഷാ കളുടെ സൌഭാഗൃത്താൽ ഇപ്പോൾ പരി ക൪ത്താക്കന്മാ൪ക്കും സ൪വ്വശക്തിയും നൽകുന്ന പൂണ്ണഗ൪ഭത്തിൽ ഇരിയക്കുന്ന 'സാഹിതൃസ തിന്നു സ൪വ്വശക്തിയെ പ്രാ൪ത്ഥിച്ചും തൽ മാജപ്രജ'‌‌‌‌ ഞങ്ങൾക്ക് അചിരാൽ തരു ക്കാലം അവസാനിപ്പിച്ചു കൊളളുന്നു. വാ൯ സംഗതി വരുത്തേണമെന്നാഗ്രഹി

                                                                                           തോരണത്തു    പരമേശ്വരമേനോ൯.


                       -----------------


                                                       വള്ളോ൪കവിത
                                                       കൂട്ടിലെ   കിളി.
                                                    [കെ. പി. കറുപ്പ൯.]
                          ----------

വെളിയിൽതലകാട്ടിടാതെപീഡാ- അവ,തങ്ങടെദുഷ്ടദിഷ്ടമോ൪ത്തി- മിളിതാസ്യങ്ങളുയ൪ത്തിടാതെനിത്യം ട്ടവശപ്പെട്ടിതുപോലെചൊൽകുയല്ലീ? 6 കളിവിട്ടിതകൂടുതോറുമയ്യേറ "സമസൃഷ്ടികളിൽപ്രിയംകളിക്കും കിളിയുംമക്കളുമത്രകണ്ടിടുന്നൂ. 1 സുമഹാന്മാരവരസ്തമിച്ചുപോയോ അതികോമളതുലികയ്ക്കുമോമ- സമവ൪ത്തികളോജനങ്ങളെല്ലാം ന്മതിമാലാറ്റിവരുംസ്വരസ്ഥിതിയ്ക്കും മമതാശാലികളാകയോമഹാന്മാ൪" 7 ശ്രുതിപെറ്റകിളിക്കിടാങ്ങളിന്നീ "മഹനീയതതെല്ലുമില്ല;‌ഞങ്ങൾ ച്ചതിയിൽപെട്ടുവലഞ്ഞിടുന്നുവല്ലോ. 2 ക്കിഹലോകംനരകപ്രമാണമാണോ; ചിലപിഞ്ചുകിടാങ്ങൾതന്തയോടാ- സഹസാഖല൪മൂലമിങ്ങുകാരാ- യവിലപിക്കുന്നുപുറത്തയക്കുവാനായ് ഗൃഹവാസത്തിനുയോഗമുത്ഭവിച്ചു". 8 ഖലലോക൪വിടാതെകൂട്ടിലിട്ടീ- പതഗങ്ങളിവണ്ണമോതിടുപ്പോൾ വിലയേറുംജനിപാഴിലാക്കിടുന്നൂ. 3 പതറുന്നൂ,മതിമാലിലാണ്ടിടുന്നൂ; ഫലവൃദ്ധിയെഴുംവസന്തകാലം ഇതനൽഭുതമത്രമ൪ത്ത്യ൪പോലും പുലരുന്നൂ;ഫലമില്ലിവയ്ക്കതൊന്നും ഹതദൈവത്തിനധീനരാണ്ടപാണ്ട 9 ജലപാനവുമല്പമായ് നിദാനം മലയാളമതിങ്കലുളളഹിന്തു ചിലതേകുന്നതുമുണ്ടിവയ്ക്കശിപ്പാ൯. 4 ത്തലയാളിപ്രവര൪ക്കുപണ്ടുപണ്ടേ കിളിജാതികളംബരത്തിലേറ്റം പുലയാളൊരുജാതിയെന്തുകൊണ്ടോ കളിയാടുന്നു യഥേഷ്ടമങ്ങുമിങ്ങും വിലയാളെന്നുപറഞ്ഞുവന്നിടുന്നൂ!!! 10 ഗളിതാശ്രുവൊടയതൊക്കെനോക്കി അതികാ൪ഷ്ണ്യമെഴുന്നൊരിന്ദ്രനീല- ത്തെളിവില്ലാതിവ൪മൌനമാ൪ന്നിടുന്നൂ. 5 ദ്യുതിചേരുംപുലയാന്വയത്തിൽനിന്നും വിവശത്വമെഴുന്നമട്ടിലിപ്പോ.. മതിമംജുളമാംയശസ്സുപൊങ്ങു-

ളിവരെന്തോപറയുന്നതൊന്നുകേൾക്കാം ന്നതിലാശ്ച൪യ്യമെഴാത്തലോകരുണ്ടോ? 11










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/408&oldid=164581" എന്ന താളിൽനിന്ന് ശേഖരിച്ചത്