ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വള്ളോ൪കവിത ൩൬൩ ഇനരശ്മിവഹിയാൽകറുത്തീ- മധുവൈരിമഹൽകടാക്ഷവീക്ഷ- യിന,മല്ലാതിരുളിെ൯റമക്കളല്ല മധുപന്മാ൪മധുപാനലോലുപന്മാ൪യ ഘനകോമളനായിടുംയശോദാ- അധുനാപിമനുഷ്യരായ് ധരിശ്രീ- തനയ൯തന്നവതാരമെന്നുമാകാം. 12 വിധുരാവസ്ഥകൾനീക്കിനിന്നിടുന്നോ? 21 ശരിയാണതിനുണ്ടുയുക്തി,ഭൂമീ- സമയത്തിനുതീറ്റി,വേല,നിത്യം പരിരക്ഷാപരനായപത്മനാഭ൯ പ്രമാദാമൌലികളൊത്തുസഞ്ചരിപ്പും അരിനെല്ലിവവൃദ്ധിയായിരിപ്പാ൯ ക്രമമിവകയാൽവിലാത്തിവാഴും പരിതോഷാൽപുലയസ്വരൂപനാകാം. 13 സുമഹാന്മാരെയധഃകരിയ്ക്കു വോരോ? 22 ചിലനാൾമഴ,മറ്റൊരിക്കൽവേലും അവരല്ലിവ൪കേരളത്തെയെല്ലാ- ചിലനാൾമഞ്ഞു,ചിലപ്പോളുറ്റകാറ്റും മവനംചെയവതിനുണ്ടുതൂ കയ്യിൽ നിലനിന്നിവയൊക്കെയുംസഹിയ്ക്കും ഇവ൪പ൪ശുധര െ൯റമക്കളാണോ പുലയന്മാ൪ശിവരാമ!യോഗിമാരോ? 14 സ്തവനാ൪ഹത്വമിയന്നുനിന്നിടുന്നു. 23 പുലരുംകതിരോ൯മുതൽ ക്കുപിന്നെ പലതിങ്ങിനെ ചിന്തചെയ്തിടുപ്പോൾ പലദിവ്യപ്രകേണ്ടുതുഷ്ടിയോടെ പുലയന്മാ൪പുരുപുണ്യമുളളകൂട്ടം തലമൊട്ടയടിച്ചുവാഴുമോമൽ- ചിലനന്മകൾചെയ്തിടേണ്ടതല്ലേ പുലയ൯നല്ലൊരുരാജയോഗിയാണോ? 15 ബലവാന്മാ൪കരുണാ൪ദ്രമാനസന്മാ൪. 24 ദിവസാദിമുതൽക്കുതദ്ദിനത്തി- അതിരമ്യതയുളളപുഞ്ചിരിപ്പൂ ന്നവസാനംവരെനല്ലവേലചെയ്തും. വുതിരുന്നുണ്ടിഹവളളുവ൪ക്കശേഷം അവസാദനമറ്റുധീരധീര൯ മതിരശ്മിഘനാളിയിങ്കൽനിന്നീ വ്യവസായത്തിനെഴുന്നമൂ൪ത്തിയാഃണോ? 16 ക്ഷിതിയിങ്കൽപ്രസരിച്ചിടുന്നപോലെ. 25 അഹിതംപായാതെ ഹന്ത!ശാന്ത്യാ- തടവിൽസതതംകിടക്കകൊണ്ടൂ- സഹിതംജോലികൾചെയ്തിടുന്നമൂലം ല്ക്കുടുകാന്തിപ്രസരംകരഞ്ഞിടുന്നൂ. മഹിത൯ പുലയ൯പുകഴെ്ന്നാരിന്ത്യ- സ്ഫുടശോഭകല൪ന്നകൌമതിച്ചാ മഹിത൯മ ജൂളഭാഗ്യപൂരമൊന്നോ? 17 ൪ത്തടവീഭാഗമതിങ്കലെന്നപോലെ. 26 അതുലോദ്യമരാംകൃഷൂീവല൪ക്കുൾ- വ്യവസായവിദുഗ്ദ്ധരാണുപാ൪ത്താ ക്കുതുകംചേ൪പ്പവരാണുവളളുവന്മാ൪; ലിവരെന്നാലുമതീവടു൪ജ്ജനങ്ങൾ അതുകൊണ്ടിവരാഭിരമ്യമോലും അവധീരണചെയ്തിടുന്നുകഷ്ടം പുതുമേഘാളിമനുഷ്യരായതല്ലേ? 18 നവപിഞ്ച്രത്തെമയൂരമെന്നപോലെ. 27 മണിമഞ്ജുളകാന്തിചിന്തിടുഠനെ- ഉടൽവാടിവിയ൪ത്തുവേലചെയ്യു- ന്മണിശാലിനിലയങ്ങളിൽപരത്തി ന്നിടരില്ലാപ്പുലയപ്രമാണിവ൪ഗ്ഗം പണിചെയ്തവനിക്കു,ഞാറ്റുപൂപ്പ ഉടനെഫലമാസ്വദിയ്ക്കുവാനാ- ട്ടണിയിക്കുപേുലയ൯ജഗൽപിതാവെ? 19 യുടമക്കാരരുഴന്നുവന്നിടുന്നൂ. 28 വിളവെത്തിയനെക്കതി൪ക്കുലപ്പ- പുരുവേലകൾചെയ്കവളളുവന്മാ ട്ടിളയാകുന്നിളമാ൯മിഴിക്കുചാ൪ത്തി രുരുളച്ചോറിനുയ൪ന്നഹിന്തുവ൪ഗ്ഗം ഇളകാപ്പുകളുററുഭൂവിലെങ്ങും ഒരുമാതിരിനല്ലവ൯പടയ്ക്കും

വിളയാടുന്നിവ൪ഭൂമണാളരെന്നൊ? 20 പുരുമോദാലതുനല്ലവ൯വിളപ്പും 29










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/409&oldid=164582" എന്ന താളിൽനിന്ന് ശേഖരിച്ചത്