ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു മഹചരമം

 കുഞ്ഞിക്കുട്ടൻകവി"നവ"സമാ                            ‌ചിതമോടതിസാര,'മർഹനാം
    ജോത്തമ്മൻ സോദരൻമേ                             സിതമാഛത്രയുഗംധരിയ്ക്കുവാൻ'
 പഞ്ഞിയ്ക്കൊകുംസ്വസിതയശാസാ                        മതിമിങ്ങനെതൽപ്രവാഹികാ-
         പുർണ്ണമാംലോകതല്പേ                              ഹതനാംരാഘവനുത്ഭവിച്ചുപോൽ.നവാശക്തി
 രഞ്ജിച്ചീവീടുംപടികവിതയാം                                ഇതിദിരുണവിക്രമംകല- 
   പുത്രിതന്നെക്കിടത്തി-                                      ന്നർതിസാരംപിടിപെട്ടുവെട്ടുവെങ്കിലും
   ബ്ഭഞജിച്ചീടാതെജിതപദമോ                             അതിനാലൊരുപദ്രവംവിനാ
  ടൊത്തവൃത്താകഥിപ്പൻ.                                   സ്ഥിതിചെയ്താൻനവശക്തിജാത്മജൻ
  സുകവീന്ദ്ര'സിതോപലാ'ത്മജൻ                         കൃതധീമണിമാടഭുപസ-
 മകരപ്പത്തിൽ മരിച്ച ഭാഗ്യവാൻ                           മ്മതനാപിള്ള'നമശ്ശിവായനും'
 ശുകതാതനുരച്ചഭാരതം                                     അഥരോഗവിധിയ്ക്കുഡാക്ടരിൽ
 സകലംതർജ്ജമചെയ്തപുരുഷൻ                           പ്രഥമൻ'കുപ്സുടമണഞ്ഞുസാദരം.
 ഹരിലോകമണഞ്ഞപുണ്യസ-                             പലമട്ടമവർചെയ്തുനോക്കിനാർ  

ച്ചരിതംകിഞ്ചനകേൾപ്പിക്കവിൻ വിലകൂടീടുമുപക്രമങ്ങളെ പരിതാപജമശ്രു പോക്കവിൻ ബലമേറീടുമഗ്ഗഭേതഭാ പരിതോഷാശ്രുതഝരത്തിൽമുങ്ങുവിൻ ഫലമില്ലാതെഭവിച്ചസർവ്വവും. മതികൊണ്ടഖിലത്തിനുംപെടു- ജനനീജരതൻവിവൃദ്ധിയും ന്നതിസാരത്തെയെടുക്കുമിപ്പുമാൻ ഘനമാംസ്വാമയതീവ്രവൃതിയും അതിസാരമെടുത്തുഹന്ത!തൻ മനസാനിരുപിച്ചുമാഴ്കിനാൻ മൃതിയാമുത്സവലീലതന്നിലും. പുനരക്കേരളബാദരായണൻ. ഒരുപുരുഷനുംസഹിയ്ക്കവാ- പുനരാശൂസമസ്തമീശ്വേര നരുതാതുള്ളതിസാരമാകിലും മനസാർപ്പിച്ചുമഹാകവീശ്വരൻ നരുപദ്രവനായിക്കിടന്നുനൽ- മുനിപോലെനിമീലിതാക്ഷനാ- പ്പുരുപുണ്യാംബുധിയാകമാപ്പുമാൻ. യിവനിവൃത്താഖിലകർമ്മനാഹോ! ഒരുനാളതിസാരമോർക്കില്ലു- ഉടനാക്കവികാളരാത്രിസു- ണ്ടെരുനൂറ്റമ്പതുവട്ടമെങ്കിലും ‌സ്ഫുടമാംഗള്യമണഞ്ഞുഭംഗിയിൽ ഒരുലേശവുമില്ലമുക്കലി- തടവെന്നിയെസർവ്വവുംസമു- യ്യുരുസതുവാംബുനിധിയ്ക്കുവിസ്മയം. ൽക്കടപുണ്യന്നുസുഖപ്രദംദൃഢം. ധ്രതിയുള്ളവനുംന്നയ്ക്കിലി‌ ശശിയന്നുവളർക്ഷയാംചതു- യ്യതിസാരംപരമല്പമാകിലും ർദ്ദശിയിൽകൂരിരുൾവന്നിടാതുടൻ അതിയാകിയചുക്കുമൂലമാ- നിശിഹന്ത!തെളിഞ്ഞുബോധമ-

യ്മുതിരുംവേദനയാൽകരഞ്ഞുപോം ങ്ങശിവംനീക്കിവിളങ്ങിടുംനിധം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/8&oldid=164608" എന്ന താളിൽനിന്ന് ശേഖരിച്ചത്