ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൌരുഷം
മ്ലാനച്ഛായം മയങ്ങിദ്ദിവത്സകരനവൻ ദീനനായ്ത്തീർന്നുപോയി; നൂനം തത്താദൃ ശാഡംബരനിലകളോടു ക്കത്തൊരാപത്തിനത്രേ.
രാജാവിന്നും ഭവാനാണൊരു ശരണമഹ-
ർന്നാഥ! ലോകോപകാരം നേരേചെയ്യുന്നിതങ്ങുന്നനുദിവസമുദി- ച്ചാകയാലാഗഃമഡ്യൻ
ഈവണ്ണം വർണ്ണ്യനായും സപദി മലിനമാ-
മംബരംപൂണ്ടമൂലം
ശോഭിക്കുന്നില്ലഃ ശോച്യകൃതിയുടെ ഗുണസാ-
മഗ്രി നോക്കില്ലൊരാളും
എല്ലാവർക്കും പ്രമാണം പ്രകൃതി; പരിണമി-
ച്ചീടുമൊന്നായരുന്നാ-
ളെല്ലാം ഭേദപ്പെടുന്നൂ;ചിരമൊരുവനുമി-
ല്ലല്ല, ലല്ലാതെവന്നാൽ
ഇല്ലാതാകും പ്രപഞ്ചത്തിനു മുരുടതുകൊ-
ണ്ടത്രമാത്രം ക്ഷമിച്ചാ-
ലുല്ലാസംനേടുമങ്ങുന്നഖിലജനമനോ-
ഹാരിയായ്ത്തീരുമേറ്റം.
വി.സി. ബാലകൃഷ്ണപ്പണിക്കർ.
പൌരഷം
ബാല്യം പൌരുഷത്തിന്റെ ബീജാവസ്ഥയാണെന്നും, ആ കാലത്തിൽ പൌരുഷത്തിന്റെ രൂപം അവ്യക്തമായിട്ടാണിരിക്കുന്നതെന്നും പറഞ്ഞുവല്ലൊ.ഈ സംഗതി ഒരു വ്യക്തിയിൽ മാത്രമല്ല. ഒരു സമുതായത്തിന്റെ സമഷ്ടിസ്വരൂപത്തിലും യോജിച്ചിരിക്കുന്നതാണെന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.