ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാമദഹനം തൃക്കണ്ണൊക്കെമിഴിച്ചോരളവിൽചെങ്കനൽപൊട്ടി ചിന്നിചിതറീലോകമെരിഞ്ഞു പൊരിഞ്ഞൂസഹസാ മിന്നലുമായിമേരോർമ്മൂർദ്ധനി മുരരിപുപെട്ടന്നൊന്നു നടുങ്ങീ മലർമകൾപെട്ടന്നാശ്ലേഷിച്ചൂശേഷനുമീഷൽസ്തബ്ധതപൂണ്ടൂദിഗ്ഗജമെല്ലാംദിഗ്ഗതമായിമേഘചാർത്തു കരിഞ്ഞുമറിഞ്ഞൂസുരമൂനി ചാരണ ഗന്ധർവാദകളോടിയൊളിച്ചുവിറച്ചുതുടങ്ങിശതമഖനച്ചോശവമായിപ്പോയീദഹനനുദഹനഞ്ജാരേ വീണൂകാലനുകാൽ പോരാഞ്ഞുപായാൻനിര്യതേഃകുസൃതികളൊന്നില്ലപ്പോൾ വരുണനുനിയതം കരുണാവിഷയോ വായോരയുസ്സില്ലെന്നോർത്തു ധനദനുധനവും വേണ്ടില്ലേതും ബ്രഹ്മാകർമാജഗതം മെന്നൂ മധുമാസാധികൾ നക്ഷത്രാദികൾനിഖിലമുതിർന്നൂ മേരുധരാധരമൊന്നുകുലുങ്ങിമാരുത മണ്ഡമെങ്ങുമിരച്ചൂ ദിവസാധീശസാന്ദനവാജികൾകയറു മുറിച്ചു പറന്നു തുടങ്ങീ ഗഗനേ ദിനകരദേവനിരുട്ടനന്വേഷിച്ചാവതു മണ്ടീസഹസാജലനിധിഘോരംതിരയും തല്ലിഘുമുഘുമിനെന്നുകലങ്ങിമറിഞ്ഞൂശിഖരികളൊക്കച്ചുവടുകുലുങ്ങികഠിനമിരച്ചുവിറയ്ക്കുന്നേരംകിമിടമിതെന്നുഭയപ്പെട്ടൊക്കെകാട്ടാനപടപടലിൽചാടി പ്പായുന്നതു കണ്ടോടിയടുക്കുംകേസരിയൂഥം വാവിട്ടലറും ഘോഷം കേട്ടിട്ടെട്ടടിമാനും കൂട്ടവുമെത്തിപത്തും നൂറു മടിച്ചു പിടിച്ചു നുരുക്കുനേരം കീകൊണ്ടാക്കവരണ്ടു തിരണ്ടുടനൂരിലിറങ്ങി പ്പായുന്നതു കണ്ടയ്യോപാപം മകനേ മകളേ നാരായണനമ നാരായണനമ നാടുനശിച്ചുവീടുനശിച്ചു കാലേഴെട്ടുളലങ്ങതപോയിമാനത്തൊക്കത്തീയോപെണ്ണെ മുറയിട്ടേനീപിര വേകാതെ മരമതവെന്തുമാടംവെന്തു നിലവിളിയോകേളുലകുനശിച്ചൂ കാലംകലിയുഗമെന്നു വയോധികർ മുറയിട്ടൊക്കെഗ്ഘോഷം കൊണ്ടു പശുമൃഗപക്ഷികളൊക്കെവെരിണ്ടൂ മുനിജന മാരും വല്ലീലേതും മുറവിളിയായി ഭുവനത്രിതയം കഷ്ടം വന്നതുവരികെന്നുൾ ത്താപം പൂണ്ടോർക്കുന്നേരം ഭഗവദ്വിപിനേകത്തിക്കാള ക്കഠിനമുയർന്നൊരു തീക്കാണായി പുരഹരനിടിലവിലോചനവഹ്നിജ്വാലാജാലേ കാമോദഗ്ദ്ധഃകാമോദഗ്ദ്ധഃ കിമിടമിതയ്യോമഹതാം നിനവെന്തെന്നറിയാമല്ലയോ ഝടിതചതുർദ്ദശഭുവനേ ഹാഹാകാരസ്സു മഹാനാസീൽ കന്ദപ്പേഭ സ്മശേഷേകളികളിൽമരവും കാരിനീകാമകാനാം ചിന്താവൈകല്യമേശീമനതളിരി ‌ച്ചീലകേളീപ്രസംഗം ചിന്തുരച്ചോരീവാതൊട്ടൊരുവനുകൊതിയു- ണ്ടായിതില്ലേതുമേഹേ മന്ത്രംമാനോഭവംമാലൊരുകുറികണിക- ണ്ടീലെടോവിപ്രയോഗേ താലിപ്പെണ്ണങ്ങളെല്ലാം മെഴുമെഴെമഴല- ക്കണ്ണുമായമ്പാന്ന- പ്പീലിപ്പൂഞ്ചായാൽതൂക്കിപ്പെരുവഴി നടുവേ തങ്ങളേപോയ്തുടങ്ങീ ചീലിപ്പീലൊട്ടുമേതുമറവിൽനെറിവരു ത്തീടുവാനാടകൊൾവീ ലോലക്കം ചേർന്നൊരുഷത്വവുമൊരുപൊഴു തുണ്ടായതില്ലംഗഭാജാം പൂതൊക്കുംകൊങ്കപൂണ്മാനൊരുവനുനിനവി ല്ലെന്നുമോമെന്നുംചമഞ്ഞൂ ചോതിപ്പീലംഗനാനാംചരിതമതിർകട

ന്നാരുമേപാരിലെങ്ങും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/49&oldid=165713" എന്ന താളിൽനിന്ന് ശേഖരിച്ചത്