ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
വൻ വായിച്ചു ഇന്നലെ രാത്രി അതു
വായിച്ചുകൊണ്ടങ്ങിനെ ഉറങ്ങിപ്പോയി ഞാൻ ഉണർന്നപ്പോൾ മെഴുതിരി കത്തി അവസാനിക്കുന്നതിന്നു മുൻപ് പടർന്നുക ത്തുന്നതു കണ്ട് വളരെപ്പേടിച്ചു.
പണി-ഒന്നും തീപ്പിടിച്ചില്ലല്ലൊ സുന്ദ-അപ്പോൾ കട്ടിലിന്നു തീപ്പിടിച്ചു.
ഞാൻ ദഹിച്ചുപോയിരുന്നുവെന്കില് പ ല വര്ത്തമാനപത്രങ്ങളിലും പ്രസിദ്ധമാ വുന്ന എന്റെ മരണവർത്തമാനംനിങ്ങ ളുടെ കോലാഹലത്തിന്ന് ഒരു നല്ല പ രസ്യമായി ഉപകരിക്കുമായിരുന്നു. ആദ്യം ഇതിന് തക്കമറുപടി
യൊന്നും പത്രാധിപർക്ക് തോന്നിയില്ല.അ ല്പം ആലോചിച്ചപ്പോൾഒരു ഉപമ തോ ന്നി. അവൾ പ്രസ്താവിച്ച മെഴുതിരിയിലെ മെഴുപോലെ സൗകുമാര്യവും അതിന്റെ പ്രകാശംപോലം ശോഭയുമുള്ളവളാണ്
അവളെന്ന് പറയുവാൻ വിചാരിച്ചു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.