ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ട് ഈശോ മിശിഹാടെ ഭംഗപ്പാട്ടിന്റെ യൊഗ്യങ്ങളാലെ അതിന്ൻ ഏറ്റം ശക്തിയും ഗുണവുമുണ്ട ഗു കുംപസാരത്തിന്റെ ഗുണം കൊണ്ട് ദോഷങ്ങളുടെ പൊറുതി കൈകൊണ്ടതിന്റെ ശെഷം മുഴുവനായ പ്രായശ്ചിത്തം എത്തിക്കാതെയും തംപുരാന്റെ ന്യായത്തിനും നെറിവിനും വഴിയെ ഉത്തരിക്കാതെയും ആത്മത്തിലുള്ള കറ ഒക്കെയും വഴിയെ നീക്കാതെയും മരിക്കുന്നവർ രക്ഷയുടെ ഇടത്തിൽ പോകുന്നോ

ശി മുഴുവനായ പ്രായശ്ചിത്തം തികച്ച് തംപുരാന്റെ നേരിവിന്നു മുഴുവനായി ഉത്തരിപ്പാനും കറ ഒക്കെയും വഴി പൊക്കികൊൾവാനുമായിട്ട ഇങ്ങനെ മരിക്കുന്നവർ ബെസ്പുൎക്കാനയെന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Littymalayalam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/228&oldid=169333" എന്ന താളിൽനിന്ന് ശേഖരിച്ചത്