ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 29 ---

യിരുന്നു. കൂട്ടുസ്വത്തു ഭാഗിച്ചു ഛിന്നഭിന്നമായി ന
ശിച്ചു പോകാൻ പാടിലെന്നും കരുതീട്ടുണ്ടാവാം.
പിന്നെ വിഷയാസക്തി നമ്പൂതിരിമാരിൽ ഇക്കാ
ലത്തെപ്പോലെ ഉണ്ടായിരുന്നില്ലെന്നും വിചാരി
ക്കാം. അതിനാൽ ഈയൊരു സമ്പ്രദായം അക്കാ
ലത്തേക്ക് ഒരുവിധം പറ്റിയിരുന്നു എന്നുതന്നെ പ
റയാം. എന്നാൽ ഇന്നു ഈ വക സംഗതികലിൽ 
പ്രകൃതമെല്ലാം മാരിയിരിക്കുന്നു.
    എത്ര പെൺകിടാങ്ങളാണ്  ഇരുന്നു നരച്ച
തങ്ങളുടെ ജീവിതത്തെ വെറുത്തും ശപിച്ചും കാലം
കവിക്കുന്നത് ! സ്ത്രീധനസംഖ്യയുടെ വർദ്ധന നിമി
ത്തം എത്ര തറവാടുകലാണ് കടംപിടിച്ചു നശി
ക്കാറായിട്ടുള്ളത്. വി,യസക്തിയും നമ്പൂതിരി
മാരെ അതിരു കടന്നു ബാധിച്ച് ഏതെല്ലാം വി
ധത്തിലാണ് ബുദ്ധിമുട്ടിക്കുന്നത്. അതിനാൽ മുത
ലിന്റെ രക്ഷയേയോ മറ്റൊ ഉദ്ദേശിച്ച് ഏർപ്പെടു
ത്തിട്ടുള്ള ഈയൊരു സമ്പ്രദായം നേരേമറിച്ച് അ
തിനു ഹാനികരമായിട്ടാമ് ഇപ്പോൾ വന്നു കൂടീട്ടു
ള്ളതെന്നു പരയേണ്ടിയിരിക്കുന്നു. എന്നല്ല, നമ്പൂ
തിരിമാരുടെ സന്തതികളെല്ലാം അന്യസമുദായ
ത്തിന്റെ പുഷ്ടിക്കായിത്തീർന്നിരിക്കുന്നതിന്നു പുറമെ
അവരുടെ മുതലും അതിൽത്തന്നെ ചെന്നു ലയി
ക്കുകയാണ് ചെയ്യുന്നത്. ഈ വിദത്തിൽ സ്വത്തി
ന്റെ നാശം, സംഘബലത്തിന്റെ കുറവ്, ആരോ 






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/37&oldid=169585" എന്ന താളിൽനിന്ന് ശേഖരിച്ചത്