ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 ---

ഗ്യഹാനി, സ്വകുടുംബസ്നേഹത്തിന്റെ അഭാവം
ഓരോ തരവാടുകളുടേയും ഉന്മൂലനാശം എന്നിങ്ങി
നെ പല ദോഷങ്ങലും ഇയ്യൊരു സമ്പ്രദായം നി
മിത്തം നമ്പൂതിരിസമുദായത്തിൽ ഇടപ്പാൾ ധണ്ട
ചേർന്നിട്ടുണ്ട്. ഇതിൽ വലരെ ഒന്നും ആലോചി
ക്കേണ്ടതില്ല. തങ്ങളുടെ സഹോദരിമാരുടെ സങ്ക
ടം ഒന്നുമാത്രം ആലോചിച്ചാൽ മതി. അവരും ന
മ്മെപ്പോലെ പ്രകൃതിധർമ്മത്തെ ആശ്രയിച്ച ജീവി
യ്ക്കുന്ന ഒരുതരം പ്രാണികൽ തന്നെയാണ്. അല്ലാ
തെ യാതൊരു ചൈതന്യവും ഇല്ലാത്ത വെരും വീ
ട്ടുസാമാനങ്ങളൊ മറ്റൊ അല്ല. ധനം ജീവിത
ത്തിൽ ഒഴിച്ചുകൂടാത്തതു തന്നെ. എന്നാൽ അതൊ
ന്നിന്നു മാത്രം വേണ്ടി അതിൽ എത്രയോ ശ്രേഷ്ഠ
മായ ദാമ്പത്യധർമ്മത്തെ ബലി കഴിക്കുന്നതു മനു
ഷ്യസ്വഭാവത്തിന്നു ചേർന്നതാണെന്നു തോന്നുനി
ല്ല. സന്തതിയില്ലാതെ സമ്പത്തുകൊണ്ടെന്താണ്
പ്രയോജനം? അതുകൊണ്ട് ഈ ഒരോ വിവാഹകാ
ര്യത്തിൽ ചില പരിഷ്ക്കാരങ്ങൾ ചെയ്യാൻ വളരെ 
വൈകിയിരിക്കുന്നു എന്നതാണ് എന്റെ അഭി
പ്രായം.
നമ്പൂതിരിമാരുടെ പരാശ്രയസ്ഥിതി.
--------------------------------------------------
          ഇനി ഒന്നു പരയാനുള്ളതു ശുദ്രർ മുതലായ
അന്യജാതിക്കാർ അവാവർ നടത്തേണ്ടതായ കൃ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/38&oldid=169586" എന്ന താളിൽനിന്ന് ശേഖരിച്ചത്