ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 ----

യാൽ തങ്ങളുടെ സുഖവും സൌകര്യവുമെല്ലാം ഉ
പേക്ഷിച്ചിട്ടുപോലും ആദരവോടുകൂടി അയാളെ അ
വസ്ഥാനുസരണം സൽക്കരിക്കുമെന്നുള്ളതു നമുക്ക്
ഏറക്കുറെ അനുഭവമുള്ളതാണല്ലൊ. സ്വത്തുള്ള
കുടുംബങ്ങളിലെ കഥ പരയേണ്ടതില്ല. എത്ര അ
ഗതികലും ഗോസായികലുമാണു മലയാളത്തറവാ
ടുകളുടെ ഔദാര്യം ഒന്നുകൊണ്ടു മാത്രം ഉപജീവ
നം കഴിച്ചുപോരുന്നത്. എന്നാൽ മലയാളത്തിൽ
തന്നെ നമ്പൂതിരിമാർക്ക് ഇതിലുള്ള നിഷ്കർഷ വള
രെ കലശലാണ്. അവർ ഉയർന്ന ജാതിക്കാരാക
കൊണ്ട് അവരുടെ ഇല്ലങ്ങളിൽ ഏതു ജാതിക്കാ
ർക്കും അതിത്ഥ്യമുണ്ട്. അവസ്ഥാനുസരണം എല്ലാ
വരേയും ആദരിച്ചു സൽക്കരിക്കുകയും ചെയ്യാറു
ണ്ട്. വിശേഷിച്ചു, സ്വജനങ്ങളായ നമ്പൂതിരിമാ
ർക്ക് എത്ര ദിവസമെങ്കിലും താമസിക്കാം. കളി,
തേവാരം, ഊണു, മുറുക്ക, കിടപ്പു, മുതലായ കാര്യ
ങ്ങൾക്ക് ഒരു കാലത്തും അസ്വാധീനമൊ അ
സൌകര്യമോ ഉണ്ടാവുന്നതല്ല. ആരെങ്കിലും ഈ
വിഷയത്തിൽ കുറച്ചു വല്ല ഉപേക്ഷയോ ഉദാസീ
നതയോ കാണിച്ചാൽ അതു സമുദായവിരോധ
ത്തിന്നു കാരണമായിത്തീരുമെന്നു പറഞ്ഞാൽ ത
ന്നെ അവർ ഈ വിഷയത്തിൽ എത്രമാത്രം നിഷ്ക
ർഷിച്ചിരുന്നു എന്നുള്ളത് ഒരുവിധം മനസ്സിലാക്കാ
മല്ലൊ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/52&oldid=169600" എന്ന താളിൽനിന്ന് ശേഖരിച്ചത്