ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

--- 55 ---

 തി എന്തായിരിക്കു. പണ്ടങ്ങളുടേയും വസ്ത്രങ്ങളു
ടേയും കതയെ കുറിച്ച് ഇനി വിസേഷിച്ചു പരയേ
ണ്ടതുമില്ല. അറയിലേക്കും കഴുത്തിലേക്കുള്ള ഒരു
ചരടിനുപോലും കാശു കിട്ടാതെ കഷ്ടപ്പെടുന്ന ദി
ക്കു ധാരാളമാണെന്നു പരഞ്ഞാൽ അത് ഒട്ടും അ
തിശയോക്തിയാകുന്നതല്ല. ഇനി ഇവരുടെ വിദ്യാ
ഭ്യാസത്തിന്റെ കാര്യമാണ് പറയാനുള്ളത്. പ
ണ്ട് ഒരു എഴുത്തശ്ശനെ വെക്കുന്ന സമ്പ്രദായമെങ്കി
ലും ഉണ്ടായിരുന്നു. ഇപ്പോൾ അതും കൂടി ഇല്ലാ
തായിരിക്കുന്നു. ആകപ്പാടെ ഇവരുടെ സ്ഥിതി വ
ളർത്തു മൃഗങ്ങളേക്കാൾകൂടി കഷ്ടമാണെന്നു പറ
ഞ്ഞാൽ മതിയല്ലൊ.  ഇത്രത്തോളം സംഗതിക
ളിൽഉണ്ണികലുടേയും, പെങ്കിടാങ്ങളുടേയും അവസ്ത
ഒന്നുതന്നെയാണ്. എന്നാൽ ഉണ്ണികൾ സമാവ
ർത്തനം കഴിയുന്നതോടുകൂടി ഈ തടവിൽനിന്ന് ഒ
രുവിദം രക്ഷപ്പെട്ടു കഴിയും. പക്ഷേ പിന്നെ യാതൊ
രു കീഴക്കവുമില്ലാതെ താന്തോന്നികളായി തീർന്ന്
കാരണവരുടെ നടപടിയെത്തന്നെ അനുകരി
പ്പാൻ തുടങ്ങുകയായി. എന്നാൽ പെങ്കിടാങ്ങളു
ടെ നരകം പിന്നേയും അവസാനിക്കുന്നില്ല. ബാ
ല്യത്തിൽ വലരെ വിചാരങ്ങളൊന്നും ക്ലേശിപ്പി
ക്കാൻ ഇല്ലാത്തതുകൊണ്ട് ആ കാലം ഒരുവിധം
അങ്ങിനെ കഴിഞ്ഞുകൂടും.  അതിൽനിന്നു യൌവ
നത്തിലേക്കുള്ള പ്രവേശമാണ്,  'വാവുചട്ടിയിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Samudhaya_mithram_1919.pdf/63&oldid=169611" എന്ന താളിൽനിന്ന് ശേഖരിച്ചത്