ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-22-

<poem> ദൂരദൂരം തേജോരൂപം കരേറവേ ദർശനമെത്താതെ വന്നുകൂടി;        214

തത്വജ്ഞനാമൃഷി നോക്കിനിന്നാശിച്ചു തത്തുല്യം പിന്നാലെ ചെല്ലുവാനായ്.        215

അത്ര നിയമീശൻ മുട്ടുകുത്തിപിന്നെ പ്രാർത്ഥനയിപ്രകാരം കഴിച്ചു;        216

"ഈശ!സ്വർഗ്ഗത്തിലെപ്പോലെ താൻ ഭൂമിയിൽ നിൻശാസനകൾ വിരാജിക്കട്ടെ."        217

(പിന്നീട്സന്തുഷ്ടനായിത്തിരിച്ചവൻ തന്നുടെ പൂർവ്വസ്ഥാനം പ്രാപിച്ചു)        218

ഈശ്വരവിശ്വാസത്തോടു തൻ ജീവിതം ശാന്തമായ് തന്നെ കഴിച്ചുകൂട്ടി.        219

-------------






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sanyasi_1933.pdf/32&oldid=169715" എന്ന താളിൽനിന്ന് ശേഖരിച്ചത്