ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬ കാശിമാഹാത്മ്യം
കായസംരക്,ണാർത്ഥമതിദുഷ്ണർമജാലം ന്യായമെന്നിയേചെയ്തുപോയേൻഞാൻ മഹാമതേ. ആയതുസച്ചംനശിച്ചീടുവാൻദയാനിധേ പ്രായശ്ചിത്തവുമെന്നോടരുളിച്ചെണമേ. ഇങ്ങിനെഭ്രപൻ തന്റെ ദീന വാക്യത്തെക്കേട്ടു തിങ്ങിനദയയോഃ ചിന്തിച്ചുപൊന്നാൻമൂനി. ഉച്ചിനായകകഭവാനെകിലോഃകട്ടുകൊൾക സർവ്വപാപൌഘ വിദ്ധ്വംസിനിയാംശ്രീമൽക്കാശീ. ഗീർവ്വണേനദീപരിശോഭിതാമഹാപുണ്യാ നിർവ്വാണ പ്രദാനിഖിലാർത്ഥദാവിളങ്ങുന്നൂ. അത്രചെന്നീടുക നീ സമസ്തപാപപജാല-- മസ്തമായീടുംതവസന്ദേഹമില്ലയേതും. പ്രത്യയംതവഭവിച്ചീടുവാനു പറയവൂ-- മത്രഞാൻ ചൊല്ലാം കേട്ടുകൊള്ളുകമഹീപതെ. നീലീസംഭവങ്ങളാമഞ്ചുകഞ്ചുകങ്ങളെ--- ച്ചാലവേശരീരത്തിൽദ്ധരിച്ചുകൊണിടുക. ശൈലജാകാന്തവാസസ്ഥാനമാംകാശിതന്നെ യാലേകമെപ്പോൾചെയ്തീടുന്നുനീയപ്പൊൾത്തന്നെ. കോലത്തിൽദ്ധരിച്ചുള്ള കഞ്ചുകങ്ങളുംനിജ നീലവർണ്ണത്തെവിട്ടു പന്ദ്രതുല്യങ്ങളാകും. അപ്പോഴെതന്നേതവപാപൌഘംനശിച്ചിതെ-- ന്നുൾപ്പൂ വിലറിഞ്ഞുകൊണ്ടീടുകത്വത്തോടും. അല്പവും താമസിച്ചീടേണ്ടപോകെന്നുമൂനി-- യൂൾപ്പൂ വിൽക്കരുണയോടരുളിച്ചെയുശേഷം. തല്പദേവീണുവീണുംപണണങ്ങിവിനീതനാ-- യപ്പൂഥു വീശൻനീലകഞ്ചു കങ്ങളുംപൂണ്ടു. നടന്നൂ ശ്രീകാശിയെക്കുറിച്ചുഭക്തിപൂർവ്വം കടന്നുപലനദീശൈലകാനനങ്ങളും. പടർന്നു വളർന്നി തുഭക്തിയാംലതയുള്ളിൽ തുടർന്നൂശിവരാമകീർത്തനങ്ങളുമവൻ. വിടർന്നൂ മുഖാംബുജംകാശീസാന്നിദ്ധ്യാൽപാപം വിടുന്നൂക്രമത്താലേഭൂപതിവീരനേയും. വാസരഃമവുകൊണ്ടുഭൂരിദ്യുമ്ന നാമവൻ ഭാസുരയായശ്രീമല്ക്കാശിയെക്കണ്ടീടിനാൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |