ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-15-



ഗിയെ അനുസരിച്ചു നടകുന്ന അരയന്നങ്ങളുെ (മാനസസരസ്സിലേയ്ക്കു) പോയികഴിഞ്ഞു. ഇങ്ങിനെ നിന്റെ അവയവങ്ങളോടു സാദൃശ്യം വഹിക്കുന്ന വസ്തുക്കളെക്കണ്ടാനന്ദിക്കുവാൻ കൂടി ദൈവം എന്നെ അനുവദിക്കുന്നില്ല.

 ചന്ദ്രശ്വണ്ഡകരായതേ മൃദുഗതി--
  ർവ്വാതോപി വജ്രായതേ
 മാല്യം സൂചികലായതേ മലയജാ --
  ലേപഃ സ്ഫൂലിംഗായതേ
 ആലോകസൃിമിരായതേ വിധിവശാൽ
  പ്രാണോപി ഭാരായതേ
 ഹാഹന്ത! പ്രമദാവിയോഗസമയഃ
  കല്പാന്തകാലായതേ.       16

സാ ---ചന്ദ്രൻ സൂര്യനെപ്പോലെ അസഹ്യമായ രശ്മി പൊഴിക്കുന്നു. മന്ദമാരുതസ്പർശം വജ്രം ഏൽക്കുന്നതുപോലെ വേനേയുണ്ടാക്കുന്നു. മാല ധരിക്കുന്നതു ശരീരം മുഴുവൻ സൂചി തറയ്ക്കുന്നതു പോലെയിരിക്കുന്നു. ചന്ദനച്ചാറു പൂശുന്നതു ദേഹത്തിൽ തീക്കോരിച്ചൊരിയും പോലെയിരിക്കുന്നു. എന്തിന്നധികം പറയുന്നു; വിധിവൈഭവത്താൽ പ്രാണൻതന്നെഒരുഭാരമായിത്തീർന്നിരിക്കുന്നു. ഹാ ! കഷ്ടം 1 പ്രിയതമ സമീപത്തിൽ ഇല്ലാത്ത സമയം കല്പാന്തകാലംപോലെ അസഹ്യമായിരിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/19&oldid=171415" എന്ന താളിൽനിന്ന് ശേഖരിച്ചത്