ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
__ 20 __


 ഹേ രോഹിണി! ത്വമസി രാത്രികരസ്യ ഭാര്യാ
 ഏനം നിവാരയ പതിം സഖി1 ദുവിനീതം
 ജാലാന്തരേണ മ്മ വാസഗൃഹം പ്രവിശ്യ
 ശ്രോണീതടം സ്പൃശതി, കിം കലധർമ്മ ഏഷഃ ?

സാ -- അല്ലയോ രോഹിണീനക്ഷത്രമേ! നീ ചന്ദ്രന്റെ ഭാര്യയാകുന്നുവല്ലോ. അല്ലയോ സഖി ! ദർവിനീത നായ നിന്റെ ഭർത്താവിനെ നീ തടഞ്ഞുനിർത്തുക. ഇതാ ഈ ചന്ദ്രൻ ജനലിന്നുള്ളിൽ കൂടി എന്റെ കേളീഗൃഹത്തിൽ പ്രവേശിച്ച് എന്റെ ശ്രോണീതടത്തെ സ്പർശിക്കുന്നു. ഇതു തറവാട്ടുമർയ്യാദയാണോ ?

സ്ത്രീലമ്പടനായ ഒരു യുവാവു സ്ത്രീസുഖത്തെ ഇത്തരങ്ങളായ സർവ്വസുഖത്തേക്കാൾ വലിയതായി വർണ്ണിക്കുന്നു ---

 അവിദിതസുഖദുഃഖം നിർഗ്ഗുണെ വസ്തു കിഞ്ചി --
 ജ്ജഡമതിരിംഹ കശ്ചിന്മോക്ഷ ഇത്യാചപക്ഷേ.
 മ്മതു മതമനംഗഃസ്മരതാരുണ്യഘൂർണ്ണം--
 മ്മദകളമദിരാക്ഷീനീവിമോക്ഷോഹി മോക്ഷഃ.        24

സാ--- ഈ ലോകത്തിൽ മോക്ഷമെന്നു പറയുന്നതു സുഖമോ ദുഃഖമോ എന്നറിവാൻ വഹിയാതേയും രൂപം, രസം മുതലായ യാതൊരു ഗുണവും ഇല്ലാതേയും ഉള്ള ഒരു വസ്തുവാണെന്ന് ഏതോ ചില മൂഢന്മാർ പരയുന്നുണ്ട്. എന്നാൽ എന്റെ അഭിപ്രായം അങ്ങിനെയല്ല. കാമാവേശ



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/24&oldid=171421" എന്ന താളിൽനിന്ന് ശേഖരിച്ചത്