"താൾ:A Grammer of Malayalam 1863.pdf/56" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DC2014Maintenance
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:

===== ൩൧ =====

ളെ കൊണ്ടു നിശ്ചയിക്കാകുന്നതല്ല; എങ്കിലും ഇരട്ടിക നടപ്പായിരിക്കുന്നു. മൊഴികളിൽ ഒറ്റയായി എഴുതുന്നതും ചൊല്ലുന്നതും അനക്ഷരവും അപശബ്ദവുമാകുന്നു; എന്നു തന്നെയല്ല, ചിലപ്പോൾ വളരെ അർത്ഥഭേദത്തിനും കൂടെ ഇടവരുന്നതാകുന്നു: ദൃഷ്ടാന്തം; തടി പലക മുതലായവ എന്ന മൊഴികളിൽ തടിയും പലകയും വെവ്വേറെ എന്ന അർത്ഥം വരുന്നു. എന്നാൽ തടിപ്പലക മുതലായവ എന്നു പറയുന്നതിൽ തടിപ്പലക ഒരു മൊഴിയായി ഒരു വസ്തുവിന്റെ പേരായിരിക്കുന്നു. പിന്നെയും ന്യായകാരൻ എന്നതിനും ജഡ്ജി എന്ന അർത്ഥമാകുന്നു. ന്യായക്കാരൻ; എന്നു പറയുന്നതിന്ന് മര്യാദയുള്ളവൻ എന്നു പൊരുൾ വരുന്നു. ആകയാൽ പിന്നാലെ വരുന്ന ഹല്ലിരട്ടിക്കുന്നതു തള്ളേണ്ടുന്നതു എങ്കിലും തള്ളാകുന്നതു എങ്കിലും അല്ല; ഇരട്ടിക്കുന്ന ഹല്ലുകൾ പ്രത്യേകം ക, ച, ത, പ എന്ന ഖരങ്ങളാകുന്നു.
ളെ കൊണ്ടു നിശ്ചയിക്കാകുന്നതല്ല; എങ്കിലും ഇരട്ടിക നടപ്പായിരിക്കുന്നു. മൊഴികളിൽ ഒറ്റയായി എഴുതുന്നതും ചൊല്ലുന്നതും അനക്ഷരവും അപശബ്ദവുമാകുന്നു; എന്നു തന്നെയല്ല, ചിലപ്പോൾ വളരെ അർത്ഥഭേദത്തിനും കൂടെ ഇടവരുന്നതാകുന്നു: ദൃഷ്ടാന്തം; തടി പലക മുതലായവ എന്ന മൊഴികളിൽ തടിയും പലകയും വെവ്വേറെ എന്ന അർത്ഥം വരുന്നു. എന്നാൽ തടിപ്പലക മുതലായവ എന്നു പറയുന്നതിൽ തടിപ്പലക ഒരു മൊഴിയായി ഒരു വസ്തുവിന്റെ പേരായിരിക്കുന്നു. പിന്നെയും ന്യായകാരൻ എന്നതിനും ജഡ്ജി എന്ന അർത്ഥമാകുന്നു. ന്യായക്കാരൻ; എന്നു പറയുന്നതിന്ന് മര്യാദയുള്ളവൻ എന്നു പൊരുൾ വരുന്നു. ആകയാൽ പിന്നാലെ വരുന്ന ഹല്ലിരട്ടിക്കുന്നതു തള്ളേണ്ടുന്നതു എങ്കിലും തള്ളാകുന്നതു എങ്കിലും അല്ല; ഇരട്ടിക്കുന്ന ഹല്ലുകൾ പ്രത്യേകം ക, ച, ത, പ എന്ന ഖരങ്ങളാകുന്നു.
൬൩. ദ്വിതീയ വിഭക്തിയുടെ അന്തത്തിലെ എകാരത്തിന്റെയും പചനാധേയങ്ങളുടെ അന്തത്തിൽ വരുന്ന അ, ഇ എന്നവയുടെയും പിന്നാലെ മേൽപ്പറഞ്ഞ അക്ഷരങ്ങൾ ഇരട്ടിക്കും: ദൃഷ്ടാന്തം; രാജാവിനെ+തൊഴെണം. രാജാവിനെത്തൊഴെണം; "മനസ്സിഭയമിവനെക്കണ്ടു ഞങ്ങൾക്കു" (രാമായണം) അടങ്ങി+പാർത്തുകൊള്ളുക = അടങ്ങിപ്പാർത്തുകൊള്ളുക; "പാർത്തു കേട്ടീടുക ചൊല്ലിത്തരുന്നുണ്ടു ഞാൻ (രാമായണം). തിരുന്ത+ചെയ്ക = തിരുന്തച്ചെയ്ക. ഓടി+ഗമിക്ക = ഓടിഗ്ഗമിക്ക; അവനെ+ധരിപ്പിക്കണം = അവനെദ്ധരിപ്പിക്കണം; "ദൈവഗതിയെസ്സമാശ്രയിച്ചീടുക നീ." (രാമായണം)
'''൬൩.''' ദ്വിതീയ വിഭക്തിയുടെ അന്തത്തിലെ എകാരത്തിന്റെയും പചനാധേയങ്ങളുടെ അന്തത്തിൽ വരുന്ന അ, ഇ എന്നവയുടെയും പിന്നാലെ മേൽപ്പറഞ്ഞ അക്ഷരങ്ങൾ ഇരട്ടിക്കും: ദൃഷ്ടാന്തം; രാജാവിനെ+തൊഴെണം. രാജാവിനെത്തൊഴെണം; "മനസ്സിഭയമിവനെക്കണ്ടു ഞങ്ങൾക്കു" (രാമായണം) അടങ്ങി+പാർത്തുകൊള്ളുക = അടങ്ങിപ്പാർത്തുകൊള്ളുക; "പാർത്തു കേട്ടീടുക ചൊല്ലിത്തരുന്നുണ്ടു ഞാൻ (രാമായണം). തിരുന്ത+ചെയ്ക = തിരുന്തച്ചെയ്ക. ഓടി+ഗമിക്ക = ഓടിഗ്ഗമിക്ക; അവനെ+ധരിപ്പിക്കണം = അവനെദ്ധരിപ്പിക്കണം; "ദൈവഗതിയെസ്സമാശ്രയിച്ചീടുക നീ." (രാമായണം)

൬൨. വചനാധേയങ്ങളെ അവ്യയങ്ങളായിട്ടു പ്രയോഗിക്കുമ്പോഴും മേൽപ്പറഞ്ഞ ഹല്ലുകളെ ഇരട്ടിപ്പാനുള്ളതാകുന്നു: ദൃഷ്ടാന്തം; എന്നോടു കൂടെ+പഠിച്ചവൻ = എന്നോടുകൂടെപ്പഠിച്ചവൻ. "വളരെപ്പരയരുതെന്നൊടു ദൂതാ" (നളചരിതം). തീരെ+കളയുന്നു = തീരെക്കളയുന്നു. "ആകാശമൊക്കെപ്പരന്നോരു ശബ്ദം" (രാമായണം)
'''൬൨.''' വചനാധേയങ്ങളെ അവ്യയങ്ങളായിട്ടു പ്രയോഗിക്കുമ്പോഴും മേൽപ്പറഞ്ഞ ഹല്ലുകളെ ഇരട്ടിപ്പാനുള്ളതാകുന്നു: ദൃഷ്ടാന്തം; എന്നോടു കൂടെ+പഠിച്ചവൻ = എന്നോടുകൂടെപ്പഠിച്ചവൻ. "വളരെപ്പരയരുതെന്നൊടു ദൂതാ" (നളചരിതം). തീരെ+കളയുന്നു = തീരെക്കളയുന്നു. "ആകാശമൊക്കെപ്പരന്നോരു ശബ്ദം" (രാമായണം)
൬൪. ദ്വിതീയയിലെ അകാരത്തിന്റെ വിന്നാലെ ഖരങ്ങൾ ഒഴികെ ശേഷമുള്ള അച്ചുകൾ വന്നാൽ അവയെ ഇരട്ടിക്കുന്നതിന്നു പകരം
'''൬൪.''' ദ്വിതീയയിലെ അകാരത്തിന്റെ വിന്നാലെ ഖരങ്ങൾ ഒഴികെ ശേഷമുള്ള അച്ചുകൾ വന്നാൽ അവയെ ഇരട്ടിക്കുന്നതിന്നു പകരം
"https://ml.wikisource.org/wiki/താൾ:A_Grammer_of_Malayalam_1863.pdf/56" എന്ന താളിൽനിന്ന് ശേഖരിച്ചത്