"താൾ:Sree Kashimahathmyam Kilippattu 1907.pdf/106" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' ൧൦൨ ===== '''കാശിമാഹാത്മ്യം''' ===== സ്വപ്രമാദത്ത...' താൾ
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 5: വരി 5:
സ്വപ്രമാദത്താൽകൃതമായപാതകം
സ്വപ്രമാദത്താൽകൃതമായപാതകം
ക്ഷിപ്രംനശിപ്പിക്കവേണനെന്നാകിലോ.
ക്ഷിപ്രംനശിപ്പിക്കവേണനെന്നാകിലോ.
തല്പാപനാശേച്ശയോടുകൂടിസ്സദാ
മുപ്പുരാരതിയാംവിശ്വേശ്വരൻതന്റെ.
ക്ഷേത്രത്തെനിത്യംപ്രദക്ഷിണംചെയ്യണേ-
മത്യന്തഭക്തയോടെന്നുധരിച്ചാലും.
വാരാണസിയാംപുരിതൻപ്രദക്ഷിണം
പാരാതയനങ്ങൾരണ്ടിലുംചെയ്യേണം.
സംവത്സരംതോറുമെങ്കിലുംകാശിയെ
സ്സംവൃദ്ധഭക്ത്യാപ്രദക്ഷിണംചെയ്യേണം.
ലിംഗഭൂതങ്ങളിലെല്ലാറ്റിലുംസദാ
തിങ്ങിനഭക്ത്യൈവപൂജചെയ്തീടേണം.
രുദ്രസൂക്തത്തെനിത്യംജപിച്ചീടേണം
രുദ്രമന്ത്രത്തെയുംശീലിച്ചുകൊള്ളേണം.
രുദ്രരൂപത്തെയുംപ്രാണമന്ത്രത്തെയും
വിദ്യാവിജിതേന്ദ്രിയനായ്ജപിക്കേണം.
ഏറ്റംവിരക്തനായ്കാമനാഹീനനായ്
ചെറ്റമേദ്വേഷദംഭാദികൾകൂടാതെ
കൂറ്റൻമതുകറുമീശ്വരാവാസമാം
കുറ്റമറ്റുള്ളോരുവാരാണസീപുരെ.
നിത്യവുംവാണുകൊണ്ടീടുന്നവൻസദാ
സത്യമാംബ്രഹ്മരൂപംകണ്ടുമേവുന്നു.
തിർത്ഥസാമർത്ഥ്യസംസത്തായിരിക്കുന്നോ-
രുത്തമഭാഗീരഥിയാൽവിമിശ്രയാം.
വാരാണസിയിങ്കൽമുക്തിസാദ്ധ്യമതിൽ
പാരമാശ്ചര്യമെന്തൊന്നുള്ളതോർക്കുകിൽ.
ഒന്നുമറിയാതെയോബുദ്ധിപൂരവ്വമോ
തന്നുടെതോയേശരീരമുപേക്ഷച്ച.
ധന്യനുകേവലാമന്ദാകിനീജഹ്നു
നന്ദനാമോക്ഷംകൊടുക്കുന്നിതുദൃഢം.
ഏതൊരുജന്തുവെന്നാകിലുംഭൂതലെ
സാദരംഗംഗയിൽദേഹമുപേക്ഷിച്ചൽ.
പാതകംതൽസംഗമത്താൽനശിച്ചുടൻ
പൂതനായ്ബ്രഹ്മഭാവംസഭിക്കുംദൃഢം.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/106" എന്ന താളിൽനിന്ന് ശേഖരിച്ചത്