"താൾ:RAS 02 06-150dpi.djvu/38" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) DC2014Maintenance
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
രസികരഞ്ജിനി.


സിം-ഞാൻ അവഹിതനായിരിക്കുന്നു.
സിം-ഞാൻ അവഹിതനായിരിക്കുന്നു.
ഞാൻ-ഭുവനൈകസുന്ദരിയായ ഭവല്പുത്രിയെ എനിക്കു പാണിഗ്രഹണംചെയ്താൽകൊള്ളാമെന്ന് താല്പര്യമുള്ളതുക്കൊണ്ട്, ഇക്കാര്യത്തിൽ ഭവാന്റെ അഭിപ്രായം എന്താണെന്നറിവാനായിട്ടാണ് ഞാൻ വന്നത്.
ഞാൻ-ഭുവനൈകസുന്ദരിയായ ഭവൽപുത്രിയെ എനിക്കു പാണിഗ്രഹണംചെയ്താൽകൊള്ളാമെന്ന് താല്പര്യമുള്ളതുക്കൊണ്ട്, ഇക്കാര്യത്തിൽ ഭവാന്റെ അഭിപ്രായം എന്താണെന്നറിവാനായിട്ടാണ് ഞാൻ വന്നത്.


ഇത് കേട്ടപ്പോൾ സിംഹോദരൻ കണ്ണുരുട്ടി ഇടിവെട്ടുന്ന മാതിരി രണ്ടു ശബ്ദം പുറപ്പെടുവിച്ചു. ഛീ, മൂഢാ, ഭൂമിസ്വർഗ്ഗപാതാളം എന്നുവേണ്ട ഈ പതിനാലുലോകങ്ങളിലും അവൾക്ക് യോജിപ്പായ ഒരു പുരുഷൻ ഇല്ലെന്ന് ഞാൻ തീർച്ചയാക്കിയിരിക്കെ, വിരൂപനും മൂഢനും നീചകുലജാതനും ആയ നീ ഇപ്രകാരമുള്ള വാക്കുകൾ പറഞ്ഞ് എന്നെ അപമാനിക്കാൻ വിചാരിക്കുന്നുവോ?
ഇത് കേട്ടപ്പോൾ സിംഹോദരൻ കണ്ണുരുട്ടി ഇടിവെട്ടുന്ന മാതിരി രണ്ടു ശബ്ദം പുറപ്പെടുവിച്ചു. ഛീ, മൂഢാ, ഭൂമിസ്വർഗ്ഗപാതാളം എന്നുവേണ്ട ഈ പതിനാലുലോകങ്ങളിലും അവൾക്ക് യോജിപ്പായ ഒരു പുരുഷൻ ഇല്ലെന്ന് ഞാൻ തീർച്ചയാക്കിയിരിക്കെ, വിരൂപനും മൂഢനും നീചകുലജാതനും ആയ നീ ഇപ്രകാരമുള്ള വാക്കുകൾ പറഞ്ഞ് എന്നെ അപമാനിക്കാൻ വിചാരിക്കുന്നുവോ?
വരി 12: വരി 15:
ഞാൻ- അവൾക്കെന്നിൽ പരമാർത്ഥമായി അനുരാഗമുണ്ടെന്ന് അവളുടെ വാക്കുകളിൽനിന്നും വ്യക്തമായിരിക്കുന്നു.ഇതിൽ തത്ര ഭവാന്റെ സമ്മതം ഒന്നുമാത്രമെ അറിയാനുള്ളു.
ഞാൻ- അവൾക്കെന്നിൽ പരമാർത്ഥമായി അനുരാഗമുണ്ടെന്ന് അവളുടെ വാക്കുകളിൽനിന്നും വ്യക്തമായിരിക്കുന്നു.ഇതിൽ തത്ര ഭവാന്റെ സമ്മതം ഒന്നുമാത്രമെ അറിയാനുള്ളു.


തത്രഭവാൻ' ഇതുകേട്ടപ്പോൾ കോപാന്ധനായി നിലത്ത് രണ്ടുമൂന്നു ചവുട്ട് ചവുട്ടി ഒന്നു അട്ടഹസിച്ച് 'ആരവിടെ' എന്ന് ഉച്ചത്തിൽ ചോദിച്ചു. നമ്മുടെ ഉൽകൃഷ്ടവംശത്തിന്ന കളങ്കം ചെർപ്പാൻ ഉത്സഹിച്ചുവന്ന് ഇവനെ പിറ്റിച്ച് ബന്ധിക്കുകയും, ആ ദാസിപുത്രിയെ കാരാഗൃഹത്തിലിടുകയുംചെയ്ത് എന്ന സിംഹോദരൻ കിങ്കരന്മാർക്ക്" കല്പനകൊടുത്തു. ഇത് കേട്ട് ഉടനേ കിങ്കരന്മാർ തുരുതുരെവന്ന് എന്നെ ഒരു സ്തംഭത്തോടു ചേർത്ത് വരിഞ്ഞു കെട്ടി.അതിനുശേഷം സിംഹോദരൻ തന്റെ വാൾ ഉറയിൽനി
തത്രഭവാൻ' ഇതുകേട്ടപ്പോൾ കോപാന്ധനായി നിലത്ത് രണ്ടുമൂന്നു ചവുട്ട് ചവുട്ടി ഒന്നു അട്ടഹസിച്ച് 'ആരവിടെ' എന്ന് ഉച്ചത്തിൽ ചോദിച്ചു. നമ്മുടെ ഉൽകൃഷ്ടവംശത്തിന്ന കളങ്കം ചേർപ്പാൻ ഉത്സഹിച്ചുവന്ന് ഇവനെ പിടിച്ച് ബന്ധിക്കുകയും, ആ ദാസിപുത്രിയെ കാരാഗൃഹത്തിലിടുകയുംചെയ്ത് എന്ന സിംഹോദരൻ കിങ്കരന്മാർക്ക്" കല്പനകൊടുത്തു. ഇത് കേട്ട് ഉടനേ കിങ്കരന്മാർ തുരുതുരെവന്ന് എന്നെ ഒരു സ്തംഭത്തോടു ചേർത്ത് വരിഞ്ഞു കെട്ടി.അതിനുശേഷം സിംഹോദരൻ തന്റെ വാൾഉറയിൽനി
"https://ml.wikisource.org/wiki/താൾ:RAS_02_06-150dpi.djvu/38" എന്ന താളിൽനിന്ന് ശേഖരിച്ചത്