"സത്യവേദപുസ്തകം/മത്തായി/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
പഴയ രൂപത്തിലേക്ക് മാറ്റുന്നു
 
വരി 6:
{{SVPM New Testament}}
 
{{verse|1}} അബ്രാഹാമിൻറെഅബ്രാഹാമിന്റെ പുത്രനായ ദാവീദിൻറെദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിൻറെയേശുക്രിസ്തുവിന്റെ വംശാവലി:
 
{{verse|2}} അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവൻറെഅവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
 
{{verse|3}} യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;
വരി 16:
{{verse|5}} ശല്മോൻ രഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
 
{{verse|6}} യിശ്ശായി ദാവീദ്‌ രാജാവിനെദാവീദ്‌രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിൻറെഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
 
{{verse|7}} ശലോമോൻ രെഹബ്യാമിനെരെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസയെ ജനിപ്പിച്ചു;
 
{{verse|8}} ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
വരി 24:
{{verse|9}} ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു;
 
{{verse|10}} ഹിസ്കീയാവ്ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെയോശിയാവെ ജനിപ്പിച്ചു;
 
{{verse|11}} യോശീയാവ്യോശിയാവു യെഖൊന്യാവെയും അവൻറെഅവന്റെ സഹോദരന്മാരെയും ബാബേൽ പ്രവാസകാലത്തുബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.
 
{{verse|12}} ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവ്യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു;
 
{{verse|13}} സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.
വരി 36:
{{verse|15}} എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.
 
{{verse|16}} യാക്കോബ് മറിയയുടെ ഭർത്താവായഭൎത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.
 
{{verse|17}} ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ് വരെദാവീദുവരെ പതിന്നാലും ദാവീദു മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസം മുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.
 
{{verse|18}} എന്നാൽ യേശുക്രിസ്തുവിൻറെയേശുക്രിസ്തുവിന്റെ ജനനം ഈവണ്ണംഈ വണ്ണം ആയിരുന്നു. അവൻറെഅവന്റെ അമ്മയായ മറിയ യോസേഫിന്യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടി വരും മുമ്പേകൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായിഗൎഭിണിയായി എന്നു കണ്ടു.
 
{{verse|19}} അവളുടെ ഭർത്താവായഭൎത്താവായ യോസേഫ് നീതിമാനാകുക കൊണ്ടുംനീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിക്കുവാൻഉപേക്ഷിപ്പാൻ ഭാവിച്ചു.
 
{{verse|20}} ഇങ്ങനെ നിനച്ചിരിക്കുമ്പോൾനിനെച്ചിരിക്കുമ്പോൾ കർത്താവിൻറെകൎത്താവിന്റെ ദൂതൻ അവന്അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിൻറെദാവീദിന്റെ മകനായ യോസേഫേ, നിൻറെനിന്റെ ഭാര്യയായ മറിയയെ ചേർത്തു കൊള്ളുവാൻചേൎത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.
 
{{verse|21}} അവൾ ഒരു മകനെ പ്രസവിക്കും; അവൻ തൻറെതന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കുവാനിരിക്കുകകൊണ്ടുരക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്അവന്നു യേശു എന്നു പേരിടണംപേർ ഇടേണം എന്നു പറഞ്ഞു.
 
{{verse|22}} "കന്യക ഗർഭിണിയായിഗൎഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ളഎന്നൎത്ഥമുള്ള ഇമ്മാനുവേൽഇമ്മാനൂവേൽ എന്ന്എന്നു പേരുപേർ വിളിക്കും"
 
{{verse|23}} എന്ന്എന്നു കർത്താവ്‌കൎത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.
 
{{verse|24}} യോസേഫ് ഉറക്കം ഉണർന്നുഉണൎന്നു. കർത്താവിൻറെകൎത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടുചേൎത്തുകൊണ്ടു.
 
{{verse|25}} മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്മകന്നു അവൻ യേശു എന്നു പേരുവിളിച്ചുപേർ വിളിച്ചു.
 
{{Navi|